Posts

Showing posts from October, 2017

യുവതിയുമായ് ബന്ധത്തിലേര്‍പ്പെടാന്‍ ലണ്ടനില്‍ നിന്ന് എത്തിയ മലയാളി ബാങ്ക് മാനേജര്‍ പിടിയില്‍

Image
ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത യുവതിയുമായ്  ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ലണ്ടനില്‍ നിന്ന്  നാട്ടിലെത്തിയ മലയാളി  വിജിലന്‍സ് പിടിയില്‍ ആയി. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ ആണ് ലണ്ടനിലെ ബാങ്ക് മാനേജരും വിവാഹിതനുമായ 38കാരന്‍ വീണത്.   ഓണ്‍ലൈന്‍ ചാറ്റിലൂടെ ബന്ധം ഉറപ്പിച്ച ശേഷം മലയാളിയായ ബാലചന്ദ്രന്‍ പെണ്‍കുട്ടിക്ക് വേണ്ടി മുറിയെടുത്തു കാത്തിരിക്കുമ്പോഴാണ് കെണിയില്‍ വീണത്. താന്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഒപ്പം ഇരുന്ന് ഒരു ലഞ്ച് കഴിക്കാനെ ആഗ്രഹിച്ചിരുന്നുള്ളുവെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ബാലചന്ദ്രന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇദ്ദേഹം അയച്ച ലൈംഗികത നിറഞ്ഞ മെസേജുകള്‍ ഗ്രൂപ്പ് എടുത്ത് കാണിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന് കുറ്റം സമ്മതിക്കാതെ രക്ഷയില്ലാതായി . എന്തായാലും ഇങ്ങനെയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ സംഭവം

പീഡനത്തില്‍ മരണപെട്ട ജിഷയുടെ അമ്മയുടെ ഇപ്പോളത്തെ ജീവിതം കണ്ടോ

Image
കേരളത്തിനെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം. മരണത്തിന്‍റെ കണ്ണീരിനപ്പുറം ജിഷയുടെ അമ്മയ്ക്ക് ഒരുപാട് നേട്ടങ്ങള്‍ ഇത് മുഖേന ഉണ്ടായെന്ന് വേണം മനസ്സിലാക്കാന്‍. പല സംഭവങ്ങളും അത് തെളിയിക്കുന്നു.സര്‍ക്കാര്‍ നല്‍കുന്ന പോലീസ് സംരക്ഷണം ഇപ്പോഴും ജിഷയുടെ അമ്മ രാജേശ്വരിക്ക് കിട്ടുന്നുണ്ട്. പോലീസില്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്നവരെ മാത്രം സംരക്ഷണം നല്‍കിയാല്‍ മതിയെന്നാണ് രാജേശ്വരിയുടെ മട്ട്. പക്ഷെ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ ഇതൊന്നും പുറത്തറിയിക്കുന്നില്ല.കുറച്ച് മാസം മുന്‍പ് രാജേശ്വരിക്ക് താല്‍പ്പര്യം തോന്നിയ ഒരു പോലീസുകാരിക്ക് രാജേശ്വരി രണ്ടായിരം രൂപ വച്ച് നീട്ടി പക്ഷെ പോലീസുകാരി അത് വാങ്ങാന്‍ തയ്യാറായില്ല. ഡ്യൂട്ടിക്ക് ശേഷം തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ബാഗില്‍ തന്‍റെയല്ലാത്ത രണ്ടായിരം രൂപ ഇരിക്കുന്നത് കണ്ടു. പൈസ വന്ന വഴി പോലീസുകരിക്ക് മനസ്സിലായി.പോലീസുകാരി മേലുദ്യോഗസ്ഥരെ കാര്യം അറിയിച്ചു. ഇവരുടെ കൈനീട്ടം വാങ്ങാതിരുന്ന തന്‍റെ ഭാഗില്‍ പണം അവര്‍ വയ്ക്കുകയായിരുന്നു എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഒരു റിപ്പോര്‍ട്ട് എഴുതി പൈസ സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയാണ് പോലീസുക

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോനുന്നു- സിദ്ധിക്ക്

Image
വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു എന്ന മുഖവുരയോടെ സിദ്ധിക്ക് തന്‍റെ ഫേസ്ബുക്ക്‌ ഒഫീഷ്യല്‍ പേജില്‍ കുറിച്ച വരികള്‍ . സിനിമാ പ്രേമികള്‍ക്ക് ചിന്തിക്കാനുള്ള ഒന്നാണ്. താന്‍ ഈ സിനിമയില്‍ അഭിനയിച്ചതിനാല്‍ തനിക്കുള്ള അഭിപ്രായം തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം നല്ലത് പറഞ്ഞാല്‍ ആളുകള്‍ പറയും താന്‍ ചിത്രത്തെ പ്രൊമോട്ട് ചെയ്യാന്‍ പറയുന്നതാണെന്ന്. എന്നാലും തന്‍റെ അഭിപ്രായം പറയാന്‍ ഞാന്‍ മടികാണിക്കുന്നില്ല എന്ന് സിദ്ധിക്ക് പറയുന്നു. താന്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആസ്വദിച്ച ഒരു സിനിമയാണ് "വില്ലൻ". വ്യക്തി ബന്ധങ്ങളുടെ ആഴങ്ങൾ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. മോഹൻലാലും മഞ്ജുവും തമ്മിൽ, ഞാനും മോഹൻലാലും തമ്മിൽ, വിശാലും ഹൻസികയും ഒക്കെ തമ്മിലുള്ള ബന്ധങ്ങൾക്ക് എന്തൊരു ദൃഢതയാണ്! ഒരാൾ മറ്റൊരാൾക്കു വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ, കരുതലുകൾ ഒക്കെ എത്ര ഭംഗി ആയിട്ടാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഇത്രയും മനോഹരമായി ചിത്രം പൂര്‍ത്തിയാക്കിയ സംവിധായകനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.. തുടക്കത്തില്‍ പറഞ്ഞ വാക്കുകള്‍ക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും . ച

കൊച്ചിയില്‍ വെറും 350 രൂപയ്ക്കു മൂന്നരമണിക്കൂർ കടൽ യാത്ര അതും ക്രൂയിസില്‍

Image
വെറും 350 രൂപയ്ക്കു മൂന്നരമണിക്കൂർ കടൽ യാത്ര അതും ക്രൂയിസില്‍ അറിയാത്തവർക്കായി ഷെയർ ചെയ്യൂ  .  കൊച്ചിയില്‍   നിന്നും ആരംഭിക്കുന്ന യാത്ര എല്ലാ ദിവസവും ലഭ്യമാണ് . എന്നാല്‍ അവധിദിവസങ്ങളില്‍ യാത്രാചിലവില്‍ ചെറിയ മാറ്റമുണ്ട്. എന്തായാലും സാധാരണക്കാര്‍ക്ക് ഇതൊരു നല്ല അവസരമാണ് അതിനാല്‍ എല്ലാവരും ഈ അവസരം ഉപയോഗിക്കുക . സന്തോഷമായ് ജീവിക്കുക  . ഈ വിവരം  അറിയാത്തവർക്കായി ഷെയർ ചെയ്യൂ യാത്ര ബുക്ക്‌ ചെയ്യാന്‍ ഈ അഡ്രസ് ഉപയോഗിക്കാം

സ്ക്കൂളിനു മുകളിൽ നിന്നു ചാടിയ ഗൗരി നേഹയെ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവര്‍ പറഞ്ഞത് കേള്‍ക്കു

Image
ഈ മാസം 20 ന് കൊല്ലം ജില്ലയിലെ സ്വകാര്യ സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു ചാടിയ ഗൗരി നേഹയെ കൊണ്ടുപോയ ICU ആംബുലൻസിലെ ജീവനക്കാരുടെ വിവരണം  കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു  അതിനാല്‍ ഹോസ്പിറ്റല്‍ അതിക്രിതര്‍ക്ക് അവളുടെ ജീവന്‍ സംരക്ഷിക്കാനായില്ല . ഇതിനിടയില്‍ ആളുകള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സിന് നേരെ ആക്രമണം അഴിച്ചുവിട്ടു . അങ്ങനെ പൊറുതിമുട്ടിയ ആംബുലന്‍സ് അതികൃതര്‍ പറയുന്നതുകെള്‍ക്കു

ഈ ചെറുപ്രായത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി ദാനം ചെയ്ത് പെണ്‍കുട്ടികള്‍

Image
നമുക്കറിയാം ക്യാന്‍സര്‍ ചികിത്സയുടെ ഭാകമായ്‌ കീമോ ചെയ്യുന്നതിന്‍റെ അനന്തര ഫലങ്ങളില്‍ ഏറ്റവും മാനസിക വിഷമം നല്‍കുന്ന ഒന്നാണ് മുടി പൂര്‍ണമായും നഷ്ടമാകുക . ആ വിഷമത്തിന് ഒരു പ്രതിവിധിയാണ് ഇവിടെ ചില പെണ്‍കുട്ടികള്‍ നടത്തിയ മുടിധാന കാമ്പൈന്‍ കീമൊ ചെയ്ത് മുടി ഇല്ലാതായി മാസങ്ങളോളം വീടിനകത്തിരിക്കേണ്ടി വരുന്ന, പുറത്തിറങ്ങാൻ മടിക്കുന്ന അവർക്കൊരു പ്രതീക്ഷ, ആശ്വാസം… അവർക്ക് നൽകാൻ കഴിയുന്ന ഒരു ചെറിയ പുഞ്ചിരി മാത്രമാണ് മരിച്ച് കഴിഞ്ഞ് കണ്ണ് ദാനം ചെയ്യുന്നത് നല്ല കാര്യം തന്നെ, പക്ഷെ ജീവിച്ചിരിക്കുന്ന കാലത്ത് നമുക്ക് ഒരു പത്ത് പേർക്കെങ്കിലും കണ്ണാവാൻ കഴിഞ്ഞാൽ …. വാക്കുകൾ എന്റെതല്ല എനിക്ക് ഊർജ്ജം തന്ന കാരുണ്യ ഭവനിലെ മോഹനേട്ടന്റെതാണ്…

U17 ലോകകപ്പ് ഫൈനലില്‍ പറന്നത് 7 ഗോളുകള്‍. തകര്‍പ്പന്‍ ഗോളുകള്‍ കാണാം

Image
കൗമാരതാരങ്ങളുടെ ലോകകപ്പില്‍ ഫൈനല്‍ മത്സരം ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ ആണ് കാത്തിരുന്നത് പ്രതിക്ഷിചത് പോലെ ആവേശകരമായ ഒരു മത്സരമാണ്‌ ഇരു ടീംമുകളും കാഴ്ചവച്ചത് . കളിയില്‍ പിറന്നത്‌ 7 മനോഹര ഗോളുകളും ഗോളെന്നുറച്ച ഒട്ടനവധി നിമിഷങ്ങളും ..

പ്രവാസിയുടെ ഭാര്യ മറ്റൊരാളുടെ കൂടെ പോയി . മനം നൊന്തു ഷഫീക് ഫേസ്ബൂകിലൂടെ പങ്കുവച്ചത്

Image
കൊല്ലംസ്വദേശി പ്രവാസിയായ ഷഫീക്ക് കഴിഞ്ഞദിവസം ഫേസ്ബൂകിലൂടെ പങ്കുവച്ചത് ആരുടേയും കരളലിയിക്കുന്ന വരികളാണ്. സ്വന്തം ഭാര്യ തങ്ങളുടെ കുട്ടികളെയും ഉപേക്ഷിച്ചു അല്പം സുഖത്തിനുവേണ്ടി മറ്റൊരാളുമായ് സ്ഥലംവിട്ടു . കായംകുളം സ്വദേശിയായ യുവവിനോപ്പമാണ് ആ സ്ത്രി പോയത്   സംഭവത്തില്‍ മനംനൊന്ത് ഷഫീക് മറ്റുള്ള സഹോധരിമാരോട് പറയുന്നു ഒരു പ്രവാസിയുടെ ജീവിതവും അവന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അറിയുന്ന ആര്‍ക്കും അവനെ ഇങ്ങനെ ചതിക്കാന്‍ കഴിയില്ല ഒരു പാവം യുവാവിന് അവന്‍റെ ജീവിതമാണ്‌ ഇവിടെ തകര്‍ക്കപെട്ടത്‌ ആരോഗ്യമെന്നാല്‍ ഏറ്റവും വലിയ സമ്പത്താണ്.എന്താണ് ഗള്‍ഫ് മലയാളികളെ സംബന്ധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം.മനസില്‍ ജീവിതസ്വപ്നങ്ങളുടെ ഒരു വലിയ കൂടുകെട്ടിക്കൊണ്ടാണ് ഓരോ മലയാളിയും ഗള്‍ഫ്നാടുകളിലേക്ക് പറക്കുന്നത്. ചുട്ടുപഴുത്ത മണലാരണ്യത്തിനു നടുവിലെ കൃത്രിമമായ ഒരു പറുദീസയില്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിധിയുണ്ടെന്ന് മനസിലാക്കിയുള്ള ദേശാടനം. പക്ഷേ, അവിടെച്ചെന്നു കഴിയുമ്പോഴാണ് തങ്ങള്‍ക്ക് മറികടക്കാനുള്ള പ്രതിസന്ധികളുടെ വളയങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടുക. ആകാശവും

ഇന്ധനവിലയില്‍ മായാജാലം കാട്ടി പുതിയൊരു സര്‍ജിക്കല്‍ ഓപ്പറേഷന്‍ അണിയറയില്‍

Image
എണ്ണ വിപണിയില്‍ വലിയരീതിയിലുള്ള ഇടപെടല്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ ഭരണകൂടം . നമുക്കറിയാം ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇന്ധനവില വര്‍ധന . ഇത് വാഹനമുള്ളവരെ മാത്രമല്ല ബാദിക്കുക .കാരണം ഓരോ നിത്യോപയോഗ സാധനങളുടെ വിലയില്‍ ഉണ്ടാകുന്ന മാറ്റം ഇന്ധനവിലയെ അടിസ്ഥാനമാക്കിയാണ്. ഇന്ധനവിലയില്‍ മായാജാലം കാട്ടി പുതിയൊരു സര്‍ജിക്കല്‍ ഓപ്പറേഷന്‍ ആരഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ് . എണ്ണ വിലയില്‍ ഇടപെടുന്ന പത്തൊന്‍പതു രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ആണ് സര്‍ക്കാര്‍ ഒരുങ്ങുന്നത് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത് പെട്രോളിയം ഉത്പന്നങ്ങൾ യുക്തിസഹമായ ഇന്ധന വിലയ്ക്ക് മാത്രമേ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും . ജിഎഎസ് ഭരണകൂടത്തിനു കീഴിൽ പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടു വരുന്നതോടെ ഇന്ധന വില കുറയും.മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 80 രൂപയും ഡൽഹിയിൽ ലിറ്ററിന് 70 രൂപയുമാണ്. പെട്രോളർ ജിഎസ്ടിനു കീഴിലാണെങ്കിൽ അതിന് ഡൽഹിയിൽ 20 രൂപ നിരക്കിൽ 12 ശതമാനം ജി എസ് ടി നിരക്കിൽ നൽകാം.2014 ആഗസ്റ്റ് മാസത്തിൽ പെട്രോൾ വില 70 രൂപ കുറഞ്ഞു. അപ്പോൾ ക്രൂഡ് ഓയിൽ വില

എന്നെ തൂക്കികൊന്നാലും വേണ്ടില്ല ഇവളെ ഞാന്‍ വച്ചേക്കില്ല " പ്രവാസി "

Image
ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ ഓരോ പ്രവാസിയും കാണുക .ഷിബു എന്ന പ്രവാസി കല്യാണത്തിന് ശേഷംവളരെ  നല്ലരീതിയില്‍ ജീവിതം മുന്നോട്ടുപോവുകയായിരുന്നു എന്നാല്‍ കുറച്ചുനാളുകള്‍ കഴിഞ്ഞതോടെ തന്‍റെ ഭാര്യയുടെ സ്വഭാവത്തില്‍ വെക്തമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാന്‍ തല്പര്യമില്ലയിമ .തുടര്‍ന്ന് അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍  ... ഒരു പ്രവാസിയുടെ ജീവിതവും അവന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അറിയുന്ന ആര്‍ക്കും അവനെ ഇങ്ങനെ ചതിക്കാന്‍ കഴിയില്ല ഒരു പാവം യുവാവിന് അവന്‍റെ ജീവിതമാണ്‌ ഇവിടെ തകര്‍ക്കപെട്ടത്‌ ആരോഗ്യമെന്നാല്‍ ഏറ്റവും വലിയ സമ്പത്താണ്. എന്നാല്‍ ധനം എന്ന സമ്പത്തില്‍ കണ്ണുവച്ച് ഗള്‍ഫുനാടുകളിലേക്കു പറക്കുന്ന മലയാളികളുടെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നത്? ധനസമ്പാദനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും ആരോഗ്യസമ്പത്ത് ക്ഷയിച്ചിട്ടുണ്ടാവും. കൈ നിറയെ പണവും ശരീരം നിറയെ രോഗങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയെത്തുന്നത്. എന്താണ് ഗള്‍ഫ് മലയാളികളെ സംബന്ധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എ

ലാലിഗയിൽ ഇനിമുതല്‍ ഒത്തുകളികള്‍നടക്കില്ലാ നല്ല തീരുമാനം

Image
ലാലിഗയിൽ ഇനിമുതല്‍ ഒത്തുകളികള്‍നടക്കില്ലാ ലാലിഗയിൽ ഇനിമുതല്‍ ഒത്തുകളികളും റഫറിമാരുടെ പകപോക്കലുകളും നടക്കില്ല.ലാലിഗയിൽ അടുത്ത സീസൺ മുതൽ വീഡിയോ അസിസ്റ്റൻസ് റഫറി (VAR) സംവിധാനം ആരംഭിക്കുന്നു. നിലവില്‍ ഈ സംവിധാനം ഇംഗ്ലീഷ് പ്രിമിയര്‍ ലീഗുകളില്‍ ആരംഭിച്ചു കഴിഞ്ഞു . ലാലിഗ മാനേജ്മെന്‍റ് നേരിടുന്ന ഏറ്റവും വലിയ അപമായിരുന്നു മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ . ഇങ്ങനെയുള്ള പലതീരുമാനങ്ങളും ചരിത്രത്തില്‍ ഇരുണ്ട അടയാളമായ് എന്നും നിലനില്‍ക്കുന്നു . നമുക്കറിയാം പല നിര്‍ണായക മത്സരങ്ങളിലും റഫറിമാരുടെ തീരുമാങ്ങള്‍ യെകപക്ഷിയമായി മാറുന്നുണ്ട് .ഇത് പല ടീമുകളുടെയും കപ്പ്‌മോഹങ്ങള്‍ തല്ലിക്കെടുത്തുന്നതാവുന്നു. ആരാധകര്‍ക്ക് പലപ്പോളും അത് അവര്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതായി തോന്നാം എന്നാല്‍ നമ്മള്‍ മനസിലാക്കണ്ടത് അവരും മനുഷ്യരാണ് അവര്‍ക്കും തെറ്റുകള്‍ പറ്റാം . ലാലിഗ പോലെ ഒരു ടോപ്‌ ഗ്രോസ് ലീഗ് എന്തുകൊണ്ട് ഇതു നേരത്തെ ആരംഭിച്ചില്ല എന്നത് അല്ഭുതമായ് തോനുന്നു. എന്തായാലും ഈ പുതിയ തീരുമാനം എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണ് കാരണം . നല്ല കളി കളിക്കുന്നവര്‍ ജയിക്കു

ഈ വീഡിയോ കണ്ടാല്‍ എല്ലാ ആങ്ങളമാരും ഒന്ന് കരഞ്ഞുപോകും

Image
വിവാഹം എന്നത് രണ്ടുപേരുടെ ജീവിതത്തിന്റെ പുതിയ തുടക്കത്തേക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. എന്നാല്‍ ജനിച്ചപ്പോള്‍ മുതല്‍ തന്നോട് ഒപ്പമുള്ള തന്‍റെ കൂടെ കളിക്കാനും അടിയുണ്ടാക്കാനും . പിന്നിട് വിഷമിക്കുമ്പോള്‍ പോട്ടെ എന്നുപറഞ്ഞു സമാധാനപെടുത്താനും എന്നും ഒപ്പമുള്ള കൂടപിറപ്പിനെ വേര്‍പിരിയേണ്ടി വരുമ്പോള്‍ ഉള്ള വിഷമം പലപ്പോളും വാക്കുകള്‍കൊണ്ട് നിര്‍വചിക്കാന്‍ കഴിയില്ല വിവാഹം എന്നത് ഒരു സൗഹൃദ ബന്ധം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട്തന്നെ വിവാഹത്തിന് മുന്‍പ് രണ്ട്പേരും പരസ്പരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പരസ്പര ധാരണ ഉണ്ടാകാറില്ല. അതുകൊണ്ടാണ് വിവാഹമോചനങ്ങള്‍ കൂടിവരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഇതിന് ചില മാറ്റങ്ങള്‍ വന്നതായി കാണാന്‍ കഴിയും.

സാഹചര്യവശാല്‍ തെറ്റായ ജോലി ചെയ്യുന്ന സ്ത്രികളോട് ഈ കുട്ടിപറഞ്ഞത്‌ കേള്‍ക്കു

Image
നമ്മുടെ സമൂഹത്തില്‍ ഇന്ന് ഒരുപാട് കേള്‍ക്കുന്ന ഒരു വാക്കാണ്‌ സാഹചര്യവശാല്‍ . എന്നാല്‍ സാഹചര്യവശാല്‍ മോശം തൊഴില്‍ സ്വികരിക്കുന്ന ഒരു സ്ത്രീയെ ഒരിക്കലും ന്യായികഴിക്കാന്‍ കഴിയില്ല ഈ . ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കുക . വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെ സ്വപ്രക്നത്താല്‍ തരണം ചെയ്ത അനുഭവ സാംബത്താണ് ഈ കുട്ടിയെ ഇതു പറയാന്‍ പ്രപ്തയാക്കിയത് ഒരു ആള്‍ക്കും ഇന്നു നമ്മുടെ സമൂഹത്തില്‍ സാഹചര്യവശാല്‍ ഒരു മോശം ജോലി സ്വികരിക്കണ്ട ആവിശമില്ല കാരണം അധ്വാനിക്കാന്‍ ഒരു മനസുണ്ടെങ്കില്‍ ഒരു ജോലി കണ്ടെത്തുന്നതിനു എന്താണ് പ്രയാസം. ഇന്നു നമ്മള്‍ കാണുന്ന കാഴ്ചയാണ് ഒരുകൂട്ടം സ്ത്രികള്‍ . അവസരങ്ങള്‍ ചൂഷണം ചെയ്തു കാശുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഇത്തരക്കാര്‍ ആണ് സ്ത്രികള്‍ക്ക് അപമാനം സൃഷ്ടിക്കുന്നത്

ചിന്തക്ക് ട്രോളന്മാരുടെ പൊങ്കാല . രസകരമായ ട്രോലുകള്‍ വായിക്കാം

Image
മലയാള സിനിമയില്‍ അടുത്തിടെ തരങ്കമായ പാട്ടാണ് വെളിപാടിന്‍റെ പുസ്തകം സിനിമയിലെ  ജിമിക്കി കമ്മല്‍ . ഇതിന്‍റെ വരികളെ വിശകലനംചെയ്തു ചിന്താജെറോം ഒരു പൊതുവേദിയില്‍ സംസാരിക്കുകയുണ്ടായി.അതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയവഴി വ്യാപക പ്രചരണം ഉണ്ടാവുകയും . നമ്മുടെ ട്രൊളന്മാര്‍ ഉണര്‍ന്നെണീക്കുകയും ചെയ്തു . പിന്നിട് നമ്മള്‍ കണ്ടത് രസഹരമായ ഒട്ടനവധി ട്രോളുകള്‍ . ഇക്കാര്യത്തില്‍ പാര്‍ട്ടി ഭേദം കൂടാതെ ആളുകള്‍ ഒറ്റകെട്ടായി . ഇതൊക്കെ അസ്വതിക്കുന്നു എന്നത് ട്രോളന്മാരുടെ വിജയമാണ് ജിമിക്കി കമ്മലിനെ കൂടാതെ ടിവി ചാനലുകളിലെ പരസ്യങ്ങളും . സീരിയല്‍ അഭിനയിക്കുന്ന ആളുകളുടെ യുക്തിശൂന്യതയും ചിന്ത പറയുകയുണ്ടായി . ട്രോള്‍ മഴ വന്നതോടെ ചാനലുകള്‍ ചിന്തയെ ചര്‍ച്ചക്ക് വിളിക്കുകയും . അവിടെ വീണ്ടും ഈ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു അതിനാല്‍ ഇതു അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല

അമ്പലപ്പുഴ ഉണ്ണിക്കനോട് നീ - ധോണിയുടെ മകള്‍ സിവ ധോണിയുടെ പാട്ട്

Image
മലയാള സിനിമാ പാട്ടുപാടി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി.ധോണിയുടെ മകൾ സിവ ധോണി യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഗാനം പുറത്ത് എത്തിയിരിക്കുന്നത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അതും ക്യാപ്റ്റൻ കൂൾ ധോണിയുടെ മകൾ പാടുക നമുക് വിശ്വസിക്കാൻ സാധിക്കില്ല  ഇന്‍സ്റ്റയിലെത്തി അല്‍പ്പം സമയം കഴിയുന്നതിനു മുന്നേ തന്നെ പാട്ട് ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു ‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ’ എന്നു തുടങ്ങുന്ന ഗാനമാണ് മകള്‍ പാടിയിരിക്കുന്നത്. മലായാളം വാക്കുകള്‍ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത്. കേരളവുമായ് യാതൊരു ബന്ധവും ഇല്ലാത്ത ധോണി മലയാളം പറയുന്നത് കേട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം ആകുന്നു

മലയാളി പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ല

Image
മലയാളി പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ രാജ്യത്ത്  ആവര്‍ത്തിക്കുന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയി പണം അവിശപെടുന്ന സംഭവങ്ങള്‍ മുന്‍ബ് ഉണ്ടായിട്ടുള്ളതിനാല്‍  അതിനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ഫാമിലിയായി താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനിയെ ആണ് കാണാതായിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആണ് കുട്ടി . കൂടെയുണ്ടായിരുന്ന സഹപാടിയെയും കാണാതായിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പഠനത്തിനാവിശ്യമായ കാര്യങ്ങള്‍ക്കു കുട്ടികള്‍ വീടുകളില്‍ നിന്നിറങ്ങിയത്. മണിക്കുറുകള്‍ കഴിഞ്ഞിട്ടും  കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ ആരഭിച്ചു എന്നാല്‍ . കുട്ടികള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തശേഷം തിരികെ ഇടവഴിയിലുടെ പോയെന്നു കടയുടമ പറഞ്ഞു  . തുടര്‍ന്ന്  വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വഷണം ആരഭിച്ചു. സമീപ പ്രദേശത്തെ സിസിടിവി തകരാറില്‍ ആയതിനാല്‍ അതിലുടെ ഒരു അന്വഷണം സാധ്യമാകില്ല . അതിനാല്‍ ജനങളുടെ സഹകരണം ഉണ്ടായാല്‍ മാത്രമേ ഇവരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ അതിനാല്‍ സംശയ സാഹചര്യങ്ങള്‍

ബ്രസീല്‍ പരിശീലകന്‍ ടിറ്റെയുടെ വോട്ട് നെയ്മർക്കല്ല കാരണം

Image
ബ്രസീല്‍  പരിശീലകന്‍ ടിറ്റെയുടെ വോട്ട് നെയ്മർക്കല്ല  ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങങള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു  ലണ്ടനില്‍ വച്ചുനടന്ന ചടങ്ങില്‍ ജേതാക്കള്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി ഇതിനിടയില്‍ ചൂടുപിടിച്ച വാര്‍ത്തയാണ്  ബ്രസീല്‍  പരിശീലകന്‍ ടിറ്റെയുടെ വോട്ട്  നയ്മര്‍ ലഭിക്കാത്ത സംഭവം  16 നവംബർ 20 മുതൽ 2017 ജൂലൈ 2 വരെ  നടന്ന നാഷണൽ ടീം പരിശീലകർ, നായകന്മാർ,തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർ തുടങ്ങിയവരാണ വോട്ട് ചെയ്ത് ഫിഫ ജേതാവിനെ തിരഞ്ഞെടുക്കുന്നത് . ഫിഫ ബെസ്റ്റ് പുരസ്‌കാര ജേതാവായ ക്രിസ്റ്റ്യാനോക്ക് മികവ് അടിസ്ഥാനമാക്കി പല സൂപ്പർ താരങ്ങളും പരിശീലകരും വോട്ട് ചെയ്തിട്ടുണ്ട് ..അതിൽ തന്നെ പ്രധാനമാണ് ബ്രസീൽ പരിശീലകൻ ടിറ്റെയുടെ തെരഞ്ഞെടുപ്പ് . ബ്രസീൽ സൂപ്പർ താരം നെയ്മർ അവസാന ലിസ്റ്റിൽ ഉൾപെട്ടിട്ടും റൊണാൾഡോക്കായിരുന്നു അദ്ദേഹത്തിന്റെ വോട്ട് . നെയ്മർ രണ്ടാമതും ആയിരുന്നു .കഴിഞ്ഞ വർഷവും ടിറ്റെ വോട്ട് ചെയ്തത് റോണോക്കായിരുന്നു .ജേതാവായ റൊണാൾഡോയുടെ വോട്ട് റയൽമാഡ്രിഡ് സഹതാരങ്ങളായ മോഡ്രിച്,റാമോസ്,മാഴ്‌സെലോ എന്നിവർക്കായിരുന്നു .നെയ്മറുടെ വോട്ടുകൾ ഡാനി ആൽവേസ്,മെസ്സി,റൊണാൾഡോ എന്നിവർക്കായിരുന്നു . മെസ്സിയുടെ വ

സംവിധായകന്‍ ഐവി ശശി ഇനി ഓര്‍മ

Image
മലയാളസിനിമക്ക് ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച ഐവി ശശി ഇനി ഓര്‍മ .ഏറെ കാലമായി ചികിത്സയിലായിരുന്നു. ചെന്നൈ സാലിഗ്രാമത്തില്‍ സ്വന്തംവീട്ടില്‍ ഇന്നു 11 മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . മലയാളത്തില്‍ നൂറ്റിആന്‍ബതോളം മലയാളത്തിന് പുറമെ അന്യഭാഷകളില്‍ ഏഴ് സിനിമ സംവിധാനം ചെയ്തു. നടിസീമയാണ്  അദ്ധേഹത്തിന്റെ ഭാര്യ. 1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സം‌വിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സം‌വിധാനം ചെയ്തു. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു. ആദ്യ സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്

സീരിയല്‍ നടി തനുജയെ പോലീസ് അറസ്റ്റ് ചെയ്തു

Image
ബാംഗ്ലൂരിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരു മലയാളി യുവതി അറസ്റ്റിലായി. സീരിയല്‍ നടിയായ തനുജ .തലശ്ശേരിയില്‍  ഒരു വാടക വീട്ടിലായിരുന്നു താമസം. ഏതാനും മലയാള സീരിയലുകളിൽ അഭിനയിച്ചു. കർണാടകയും പോലീസും കേരള പോലീസും സംയുക്ത അന്വേഷണം നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. 35 പവൻ സ്വർണ്ണം മോഷ്ടിച്ചതാണെന്ന് പ്രാഥമിക വിലയിരുത്തല്‍. തലശ്ശേരിയിലെ  സഹകരണ ബാങ്കിലും കൂത്തുപറമ്പിലെ സ്വകാര്യ ഫിനാൻസ് കമ്പനിയുമാണ് മോഷണവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇവ പോലീസ് കണ്ടെടുത്തു.സെപ്തംബർ 28 ന് ബംഗളൂരുവിലെ പയ്യനൂർ സ്വദേശിയുടെ വീട്ടില്‍നിന്നാണ് തനുജ സ്വർണം മോഷ്ടിച്ചത്. അടുത്ത സുഹൃത്തുക്കളിൽ നിന്നും തനുജ സഹായം തേടിയതാണ് തനുജയെ പിടിക്കാന്‍ പോലീസിന് സഹായകരമായത്

സ്ത്രികള്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം ഒളിക്യാമറയില്‍ ഇനി ഒരു സ്ത്രിയുടെയും ജീവിതം ‍ അവസാനിക്കാന്‍ പാടില്ല

Image
ഇന്നത്തെ സമൂഹത്തില്‍ സ്ത്രികള്‍ ഏറ്റവും അതികം ഭയക്കുന്നത് ഒളികണ്ണുകളെയാണ് . നേരിട്ടുള്ളതിനെക്കാള്‍ ഇരട്ടി അപകടകാരിയാണ് ഒളികണ്ണുകള്‍ അഥവാ ഒളിക്യാമറകള്‍ , അത് ഏതൊക്കെ രൂപത്തില്‍ എവിടെയൊക്കെ ഉണ്ടാകും എന്ന് പറയുക പ്രയാസമാണ്. അതിനാല്‍ നമ്മള്‍ ജാകരൂപര്‍ആയിരിക്കണം കാരണം ക്യാമറ തകര്‍ത്ത ജീവിതങ്ങളുടെ എണ്ണംഎടുക്കുക അസാധ്യമായ കാര്യമാണ് യൂട്യൂബില്‍ തരംഗമായി ‘ഡ്രസ്സിംഗ് റൂമില്‍ ഒളിക്യാമറ, ചാനല്‍ അവതാരകയുടെ വീഡിയോ യൂട്യൂബില്‍’ എന്ന ഷോട്ട്ഫിലിം. വസ്ത്രശാലകളിലെ ചേഞ്ച്‌റൂമുകളില്‍ സ്ഥാപിക്കുന്ന ഒളിക്യാമറകളില്‍ കുടുങ്ങുന്ന സ്ത്രീകള്‍ക്ക് ഒരു മുന്നറിയിപ്പുമായി ചാനല്‍ അവതാരകയും മോഡലുമായ  ആര്‍ദ്രയാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്‍ബി രഘുനാഥ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യുട്യൂബില്‍ റിലീസ് ചെയ്തത്. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ഒളിക്യാമറകളെ പറ്റി ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. വളരെ നല്ലൊരു ആശയം ആണ്  ഇതിലുടെ പറയാന്‍ശ്രേമിക്കുന്നത്.

നാളെ ഒരു സൌമ്യയോ ജിഷയോ ഉണ്ടാവാതിരിക്കാന്‍ ഇത് എല്ലാവരിലും എത്തിക്കുക.

Image
റെയില്‍വേ സുരക്ഷ ശക്തമാക്കിയെന്ന് കൊട്ടിഘോഷിക്കുമ്പോഴും സ്ത്രീകളുടെ തീവണ്ടിയാത്ര ഭീതിയില്‍. നിവേദിത എന്ന വിദ്യാര്‍ഥിനിക്ക് രാത്രി ട്രെയിന്‍ യാത്രക്കിടയില്‍ സംഭവിച്ചത് . നിവേദിത ഫേസ്ബുക്ക്‌ ലൈവിലൂടെ പുറംലോകത്തെ അറിയിക്കുകയും . അവിശമായ പരാതികള്‍ നല്‍കുകയും ചെയ്തു എന്നിട്ടും ആ പെണ്‍കുട്ടിക്ക് നീതി ലഭിച്ചിട്ടില്ല എറണാകുളം–ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ക്രിമിനലിന്റെ ആക്രമണത്തില്‍ സൌമ്യയുടെ ജീവന്‍ പൊലിഞ്ഞത്. ദുരന്താനുഭവത്തിന് അഞ്ചുവര്‍ഷം  പിന്നിടുമ്പോഴും  യാത്രക്കാരുടെ ഭീതി അടങ്ങുന്നില്ല. 2013 ആഗസ്തില്‍ എംബിഎ വിദ്യാര്‍ഥിനി കോഴിക്കോട് കാക്കൂര്‍ സ്വദേശിനി ദിഷ ദിവാകരന്‍ എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുമ്പോള്‍ മുരിയാട് റെയില്‍േവ ട്രാക്കില്‍ വീണ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ അന്വേഷണം ഉണ്ടായതുമില്ല. ഇതുവരെ രാത്രികാലങ്ങളില്‍ യാത്രയ്ക്കിടയിലായിരുന്നു സ്ത്രികള്‍ ഭയക്കേണ്ടിയിരുന്നത്. ഇപ്പോഴിതാ രാത്രിയിലെന്ന പോലെ തന്നെ പകലും, കറുത്ത കൈകള്‍ സ്ത്രികളുടെ മേല്‍ പതിക്കുന്നു.ട്രെയിനില്‍ കൂടുതല്‍ സംരംക്ഷണം ഒരുക്കുമ്പോഴും സ്ത്രികള്‍ക്ക് മേലുള്ള അതിക്രമം അവസാനിക്കുന്നില്ല, എന്നതിന്റെ മറ്റൊരു തെളിവുകള്‍ നമ്മ

വിവാഹബന്ധം കുട്ടിക്കളിയാക്കിയ ഭാര്യ നിതിലിനോട് ചെയ്തത് കണ്ടോ

Image
നമ്മുടെസമൂഹത്തില്‍ ഇന്നു എന്തൊക്കയാണ് നടക്കുന്നത് . വിവാഹ ബന്ധങ്ങള്‍ വെറും കുട്ടിക്കളി ആകുമ്പോള്‍ ജീവിതവും ജീവനും നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു .ഭര്‍ത്താവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിനി സ്വാതി. മധ്യപ്രദേശില്‍ വച്ച് ഭര്‍ത്താവ്  മരിച്ചതിന് പിന്നാലെ ഒളുവില്‍ പോയി .പിന്നീടു മൂന്നു മാസത്തിനുശേഷം യുവതി നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നിതിന്‍റെ മരണത്തെതുടര്‍ന്ന് അന്വഷണം സ്വാതിയിലെക്കാണ്‌ തിരിഞ്ഞത് . ഇതിനുകാരണം സ്വാതി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത് . തലയിടിച്ചുവീണതിനെ തുടര്‍ന്ന് മരണംസംഭവിച്ചു എന്നാണ് . എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ ഈ മൊഴി സ്വതിക്ക് എതിരെ തിരിയുന്നതായിരുന്നു .  നിതിലിന്‍റെ മരണകാരണം ശ്വാസംമുട്ടിആണെന്ന് റിപ്പോര്‍ട്ടില്‍ വെക്തമായി . ഇതിനെ തുടര്‍ന്ന് പോലീസ് സ്വാതിയെ തിരഞ്ഞു എത്തിയപ്പോളെക്കും പ്രതി ഒളിവില്‍ പോയിരുന്നു . തുടര്‍ന്ന് പോലീസ് അന്വഷണം വ്യപിപ്പിച്ചതിനെ. തുടര്‍ന്ന്  ഒടുവില്‍ രക്ഷയില്ലെന്നു കണ്ട പ്രതി കീഴടങ്ങുകയായിരുന്നു . പോലീസ് നടത്തിയ ചോദ്യംചെ

24 കാരി അറസ്റ്റില്‍. ഐ പി എസ് ഓഫീസര്‍ ആണെന്ന വ്യാജേനെ യുവാവിനെ വിവാഹം കഴിച്ചു

Image
ഐ പി എസ് ഓഫീസര്‍ ആണെന്ന വ്യാജേനെ വിവാഹതട്ടിപ്പ് 24 വയസുകാരി അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടി . എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അഖില്‍ മനോഹര്‍ എന്ന യുവാവാണ് ചതിക്ക് ഇരയായത് . രണ്ടുമാസം മുന്നേ ആണ് വിവാഹം നടന്നത് . പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത യുവതി പാലക്കാട് വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്.കോയംബത്തുര്‍ വിജിലന്‍സ് ഓഫീസറായി ജോലി ലഭിച്ചു എന്നുപറഞ്ഞു അഖിലിന്‍റെ മാതാപിതാക്കളെ വിശ്വസിപ്പിച്ചു. അയല്‍വാസികളോടും ഇത്തരത്തില്‍ കളവുപറഞ്ഞ പ്രതി . അയല്‍ക്കാരന്‍റെ സുഹൃത്തിന് ജോലി വാക്ദാനം ചെയ്തു 3 ലക്ഷംരൂപ തട്ടിയെടുത്തു . സ്വന്തം മാതാപിതാക്കളെ ആശ്രിതര്‍ എന്ന വ്യാജേനെ ഒപ്പം താമസിപ്പിച്ചു. എന്നാല്‍ മൂന്നുലക്ഷം നഷ്‌ടമായ അയല്‍ക്കാരന്‍ നഗരത്തില്‍ വെച്ച് പ്രശ്നമുണ്ടാക്കുകയും തുടര്‍ന്ന് .പോലീസ് ഇടപെടുകയും ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്. സത്യങ്ങള്‍ മനസിലാക്കി അഖിലിന്‍റെ വീട്ടുകാര്‍ ആള്‍മാറാട്ടത്തിനും വിശ്വാസ വഞ്ചനക്കും കേസ് കൊടുത്തു തുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാടും സമീപ പ്രദേശത്തും കൂടുതല്‍ ആളുകള്‍ പറ്റിക്കപെട

കളിക്കിടെ മെസി സോക്‌സില്‍ നിന്നെടുത്ത ഗുളിക കഴിച്ചത് വിവാദത്തില്‍

Image
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രീസ്ക്ലബ്‌ആയ ഒളിമ്പ്യാകോസിനെതിരായ മത്സരത്തില്‍ മെസിക്ക് നൂറാം യൂറോപ്യന്‍ ഗോള്‍ നേടാന്‍ കഴിഞ്ഞു. മത്സരം ബാഴ്‌സ 3-1 ജയ്ക്കുകയും ചെയ്തു.  ഇതിനിടയില്‍ ടിവിക്യാമറകള്‍ ഒപ്പിയെടുത്ത ഒരു ദൃശ്യം വിവാദമായി . മത്സരത്തിന്‍റെ 15 ആം മിനിറ്റില്‍ തന്‍റെ സോക്സില്‍നിന്നും മെസ്സി എന്തോ എടുത്തു കഴിക്കുന്നു . മത്സരശേഷം ഇതൊരു ചര്‍ച്ചാവിഷയം ആയി എന്നാല്‍ മെസ്സി ഇതിനോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇതിനിടയില്‍ ബാഴ്‌സ മാനേജ്മെന്‍റ് വാര്‍ത്തകളോടു പ്രതികരിച്ചതിങ്ങനെ . അദ്ദേഹം ഗ്ലുക്കോസ് ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്. കഴിഞ്ഞദിവസവും അതുതന്നെ ആണ് സംഭവിച്ചത് . എന്തായാലും വരും മണിക്കുറില്‍ കൂടുതല്‍ പ്രതികരണങള്‍ പ്രതിഷിക്കാം

എന്നെ തൂക്കികൊന്നാലും വേണ്ടില്ല ഇവളെ ഞാന്‍ വച്ചേക്കില്ല " പ്രവാസി "

Image
ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ ഓരോ പ്രവാസിയും കാണുക .ഷിബു എന്ന പ്രവാസി കല്യാണത്തിന് ശേഷംവളരെ  നല്ലരീതിയില്‍ ജീവിതം മുന്നോട്ടുപോവുകയായിരുന്നു എന്നാല്‍ കുറച്ചുനാളുകള്‍ കഴിഞ്ഞതോടെ തന്‍റെ ഭാര്യയുടെ സ്വഭാവത്തില്‍ വെക്തമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാന്‍ തല്പര്യമില്ലയിമ .തുടര്‍ന്ന് അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍  ... ഒരു പ്രവാസിയുടെ ജീവിതവും അവന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അറിയുന്ന ആര്‍ക്കും അവനെ ഇങ്ങനെ ചതിക്കാന്‍ കഴിയില്ല ഒരു പാവം യുവാവിന് അവന്‍റെ ജീവിതമാണ്‌ ഇവിടെ തകര്‍ക്കപെട്ടത്‌ ആരോഗ്യമെന്നാല്‍ ഏറ്റവും വലിയ സമ്പത്താണ്. എന്നാല്‍ ധനം എന്ന സമ്പത്തില്‍ കണ്ണുവച്ച് ഗള്‍ഫുനാടുകളിലേക്കു പറക്കുന്ന മലയാളികളുടെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നത്? ധനസമ്പാദനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും ആരോഗ്യസമ്പത്ത് ക്ഷയിച്ചിട്ടുണ്ടാവും. കൈ നിറയെ പണവും ശരീരം നിറയെ രോഗങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയെത്തുന്നത്. എന്താണ് ഗള്‍ഫ് മലയാളികളെ സംബന്ധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എ

ഒരു ആബുലന്‍സിന് വഴികൊടുക്കാതെ ഒരുത്തൻ കളിക്കുന്നതു കണ്ടോ ഒരു നവജാതശിശുവിന്‍റെ ജീവൻ രക്ഷിക്കാൻ പെരുമ്പാവൂര്‍ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴിക്ക് ആബുലൻസ് മുന്നില്‍ മനപ്പൂര്‍വം തടസം സൃഷ്ടിച്ചത്

Image
ഒരു ആബുലന്‍സിന് വഴികൊടുക്കാതെ ഒരുത്തൻ കളിക്കുന്നതു കണ്ടോ ഒരു നവജാതശിശുവിന്‍റെ ജീവൻ രക്ഷിക്കാൻ പെരുമ്പാവൂര്‍ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴിക്ക്  ആബുലൻസ് മുന്നില്‍ മനപ്പൂര്‍വം തടസം സൃഷ്ടിച്ചു ഇതുമൂലം 20 മിനിറ്റ് താമസിച്ചാണ് അമ്ബുലന്‍സിനു കളമശ്ശേരി മെഡിക്കൽ കോളേജില്‍ എത്തിച്ചേരാനായത് അതിനാല്‍ കുട്ടിയുടെ ജീവന്‍ ഇപ്പോളും ഭീഷണിയിലാണ്. (KL 17 L 202) ഇതാണ് വാഹനത്തിന്‍റെ നമ്പര്‍ മൂവാറ്റുപുഴ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനമാണ് ഇങ്ങനെ ഗുരുതരമായ കുറ്റം ചെയ്ത കാര്‍ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല  അതിനാല്‍ നമ്മള്‍ മുന്നോട്ടു വന്ന് ഈ വിഷയം കേരളശ്രെദ്ധയില്‍ എത്തിക്കണം. ആംബുലന്‍സ് ഓടിച്ച ഡ്രൈവറുടെ വാക്കുകള്‍  ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ ഫേസ്ബുകില്‍ പങ്കുവച്ച  കുറിപ്പ് ആംബുലന്‍സ് കടത്തിവിടാതെ വാഹനം ഓടിക്കുന്ന ദ്രിശ്യങ്ങള്‍ ഇന്ന് ഒരു കുരുന്നുജീവനാണ് ഈ ദുര്‍ഗതിയുണ്ടായത് നാളെഅത് എനിക്കും നിങ്ങള്‍ക്കുമാകാം അതിനാല്‍ ഇങ്ങനെയുള്ളവരെ നമുക്ക് മാതൃകാപരമായ് ശിക്ഷിക്കാന്‍ കഴിയണം നമുക്കറിയാം നമ്മുടെ ട്രാഫിക് കുരുക്കില്‍ ദിവസവും ഒട്ടനവധി ജീവനാണ് കൊഴിയുന്നത്. അതിന

നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം കമന്റ് ചെയ്ത ശേഷം Picture ല്‍ ക്ലിക്ക് ചെയ്ത് നോക്കൂ. അറിയാം

Image
മക്കള്‍ക്ക് പേരിടുമ്പോള്‍ പലരും പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട് ചിലര്‍ അവര്‍ക്ക് ഇഷ്ടമുള്ള പേരിടുന്നു ചിലര്‍ അതിന്‍റെ അര്‍ത്ഥത്തിനു പ്രാധാന്യം നല്‍കുന്നു . പേരിന്റെ ആദ്യ അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ കാണിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ശരിയാണെന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്ത് മറ്റുള്ളവരേയും അറിയിക്കൂ. A-സാഹിത്യത്തിലും സംഗീതത്തിലും താല്പര്യം കൂടും. അങ്ങേയറ്റം അഭിമാന ബോധമുള്ള ഇവര്‍ സമ്പന്ന ഗ്രഹങ്ങളില്‍ നിന്നായിരിക്കും ഇണയെ തിരഞ്ഞെടുക്കുക. സ്വന്തം അഭിമാനം രക്ഷിക്കുന്നതിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറാകുംജന്മസ്ഥലം വിട്ട് ജീവിക്കാനാണ് യോഗം.അന്യരുടെ ദുഖങ്ങള്‍ സ്വന്തം ദുഖങ്ങളായി കാണും. B-കര്‍ത്തവ്യബോധം കൂടുതലായി ഉള്ള ഇവര്‍ക്ക് ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും. അന്ധവിശ്വസങ്ങളെ പാടെ എതിര്‍ക്കുന്ന ഇക്കൂട്ടര്‍ അറിവു നേടുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. താന്‍ ആഗ്രഹിക്കുന്നതു നടന്നില്ലെങ്കില്‍ ഇവര്‍ക്ക് മുന്‍കോപം വരിക സ്വാഭാവികമാണ്. ഓരോ വിഷയത്തെപ്പറ്റിയും ഇവര്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കും. കാര്യങ്ങളെപ്പറ്റിയും അവ നേടാനുള്ള പോംവഴികളെപ്പറ്റിയും ചിന്തിച്ചുനില്‍ക്കാറില്ല

ഇതുകൊണ്ടാണ് സ്കൂളുകളില്‍ ഡാന്‍സ് നിരോധിച്ചത്

Image
സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് അവതരണത്തിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍മാരുടെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസര്‍മാരുടെയും യോഗത്തിലാണു സംസ്ഥാനത്തെ എല്ലാ സ്കൂളിലും പത്താം ക്ളാസ് വരെയുള്ള കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തീരുമാനം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കുന്നുണ്ടെങ്കില്‍, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കായിരിക്കും. സ്കൂളുകളില്‍ വാര്‍ഷിക യോഗത്തില്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കണമെങ്കില്‍ അധ്യാപകര്‍ രക്ഷിതാക്കളുടെ സമ്മതം രേഖാമൂലം വാങ്ങിയിരിക്കണം. കൂടാതെ സ്കൂള്‍ പിടിഎ, സ്കൂള്‍ സ്റ്റാഫ് കമ്മിറ്റി എന്നിവ അനുവദിക്കുക യാണെങ്കില്‍ മാത്രമേ വാര്‍ഷിക സമ്മേളനങ്ങളില്‍ ഇത് അവതരിപ്പിക്കാന്‍ കഴിയൂ..ശ്വേത മേനോന്‍ സിനിമാറ്റിക് ഡാന്‍സ് സ്കൂളുകളില്‍ നിരോധിക്കേണ്ട ഒന്നല്ലെന്ന് ചലച്ചിത്രനടി ശ്വേത മേനോന്‍ പറഞ്ഞു. തീര്‍ച്ചയായും സിനിമാറ്റിക് ഡാന്‍സ് നിലനില്

സിനിമാ നടിമാര്‍ മാറിനില്‍ക്കും ഈ സൌന്ദര്യത്തിന് മുന്നില്‍

Image
മലയാളികളുടെ പ്രിയനായിക സായിപല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ്‌ ഫിധ . അതിലെ വെചിന്ധെ ഇന്നുതുടങ്ങുന്ന ഗാനം സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നു .എന്നാല്‍ ഇവിടെ ഇതാ തരിക എന്ന തമിഴ്നാട്‌ സ്വദേശിനിയായ പെണ്‍കുട്ടി ഈ പാട്ടിന് ചുവടുവക്കുകയും അതിന്‍റെ വീഡിയോ യുട്യൂബ് വഴി പങ്കുവയ്ക്കുകയും ചെയ്തു . അതിശയം എന്തെന്നാല്‍ സിനിമാ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോ പാട്ടിനെ കടത്തിവെട്ടി ചരിത്രം കുറിക്കുകയാണ് താരിക ഇപ്പോള്‍തന്നെ അഞ്ചു മില്യണ്‍ ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞു എന്തായാലും അതൊരു അതിശയകരമായ കാര്യമാണ് . ഇത്രവേഗം ജനശ്രദ്ധ ആര്‍ജിക്കാനുള്ള കാരണം ആ വീഡിയോഗാനം കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകും അത്രയ്ക്ക് മനോഹരമായി ആണ് അത് ചിത്രികരിചിരിക്കുന്നത് ഫിധ യിലെ ചില പോസ്ടരുകള്‍ പോസ്ടരുകള്‍ വെക്തമാക്കുന്നത് ഇതൊരു റൊമാനടിക് ത്രില്ലെര്‍ ആയിരിക്കും