Posts

Showing posts from December, 2017

കുട്ടികളെ വില്‍പ്പനചരക്കുകളാക്കുന്ന സംഘം കേരളത്തിലും ശക്തമാകുന്നവിവരം പുറത്തുവരികയാണ്

Image
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രശ്മി ആര്‍. നായര്‍. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തെ തുടര്‍ന്ന് രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ലെന്നും രശ്മി പറഞ്ഞു.രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കുഞ്ഞുങ്ങളുടെ മേല്‍ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.ഞാന്‍ പ്രതിയായ കേസിലേക്ക് തന്നെ വരാം.

ഇങ്ങനെഒരു കഴിവ് മുന്‍പ് കണ്ടിട്ടില്ല ജയസുര്യയെവരെ ഞെട്ടിച്ച പ്രകടനം വിജയ്‌ വോയിസ്‌

Image
നമുക്കെല്ലാം ഒട്ടനവധി നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന മികച്ച ഒരു പരുപാടി ആണ് കോമഡി ഉത്സവം . കഴിഞ്ഞദിവസം അതില്‍ രണ്ടു ചെറുപ്പക്കാര്‍ തമിഴ്സൂപ്പര്‍ താരം വിജയ്‌ അനുകരിക്കുകയുണ്ടായി വിജയ് യെ പലരും അനുകരിച്ചു കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയതിപ്പോളാണ് വീഡിയോ കണ്ട് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക

ഇങ്ങനെഒരു കഴിവ് മുന്‍പ് കണ്ടിട്ടില്ല ജയസുര്യയെവരെ ഞെട്ടിച്ച പ്രകടനം വിജയ്‌ വോയിസ്‌

Image
നമുക്കെല്ലാം ഒട്ടനവധി നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന മികച്ച ഒരു പരുപാടി ആണ് കോമഡി ഉത്സവം . കഴിഞ്ഞദിവസം അതില്‍ രണ്ടു ചെറുപ്പക്കാര്‍ തമിഴ്സൂപ്പര്‍ താരം വിജയ്‌ അനുകരിക്കുകയുണ്ടായി വിജയ് യെ പലരും അനുകരിച്ചു കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയതിപ്പോളാണ് വീഡിയോ കണ്ട് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക

ജയസുര്യയെവരെ ഞെട്ടിച്ച പ്രകടനം വിജയ്‌ വോയിസ്‌ ഇതുപോലെ വേറെആരും ചെയ്യുന്നകണ്ടിട്ടില്ല

Image
നമുക്കെല്ലാം ഒട്ടനവധി നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന മികച്ച ഒരു പരുപാടി ആണ് കോമഡി ഉത്സവം . കഴിഞ്ഞദിവസം അതില്‍ രണ്ടു ചെറുപ്പക്കാര്‍ തമിഴ്സൂപ്പര്‍ താരം വിജയ്‌ അനുകരിക്കുകയുണ്ടായി വിജയ് യെ പലരും അനുകരിച്ചു കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയതിപ്പോളാണ് വീഡിയോ കണ്ട് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക

അനുകരണം അത്ഭുതമായി തോന്നിയതിപ്പോളാണ് വിജയ്‌ പോലും തിരിച്ചറിയില്ല ഇത് കണ്ടാല്‍

Image
നമുക്കെല്ലാം ഒട്ടനവധി നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന മികച്ച ഒരു പരുപാടി ആണ് കോമഡി ഉത്സവം . കഴിഞ്ഞദിവസം അതില്‍ രണ്ടു ചെറുപ്പക്കാര്‍ തമിഴ്സൂപ്പര്‍ താരം വിജയ്‌ അനുകരിക്കുകയുണ്ടായി വിജയ് യെ പലരും അനുകരിച്ചു കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയതിപ്പോളാണ് വീഡിയോ കണ്ട് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക

വിജയ് യെ പലരും അനുകരിച്ചു കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയതിപ്പോളാണ്

Image
നമുക്കെല്ലാം ഒട്ടനവധി നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന മികച്ച ഒരു പരുപാടി ആണ് കോമഡി ഉത്സവം . കഴിഞ്ഞദിവസം അതില്‍ രണ്ടു ചെറുപ്പക്കാര്‍ തമിഴ്സൂപ്പര്‍ താരം വിജയ്‌ അനുകരിക്കുകയുണ്ടായി വിജയ് യെ പലരും അനുകരിച്ചു കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയതിപ്പോളാണ് വീഡിയോ കണ്ട് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക

ആരെയും വിലകുറച്ച് കാണരുത് ; ഇദ്ധേഹത്തെകളിയാക്കിയവര്‍ തീര്‍ച്ചയായും ഇതു കണ്ടിരിക്കണം ;

Image
പണ്ട് കാലങ്ങളിൽ വർണ വിവേചനം, ജാതി വിവേചനം എല്ലാം നിലനിന്നിരുന്നു. തൊലിയുടെ നിറം കറുത്തതിന് അടിമ പണി ചെയ്യേണ്ടി വന്ന എത്രയോ തലമുറകൾ ഉണ്ട്. മനുഷ്യൻ വിശാലമായി ചിന്തിക്കാൻ തുടങ്ങിയതോടെ ഇതെല്ലാം മാറി. ഇത്തരം വിവേചനങ്ങൾ മനുഷ്യരെ പിരിച്ചു , ഒരു പ്രത്യേക വിഭാഗത്തിന് ആധിപത്യം നൽകാൻ സൃഷ്ടിച്ചതാണെന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടായി

ആരെയും വിലകുറച്ച് കാണരുത് ഇദ്ധേഹത്തെകളിയാക്കിയവര്‍ തീര്‍ച്ചയായും ഇതു കണ്ടിരിക്കണം

Image
പണ്ട് കാലങ്ങളിൽ വർണ വിവേചനം, ജാതി വിവേചനം എല്ലാം നിലനിന്നിരുന്നു. തൊലിയുടെ നിറം കറുത്തതിന് അടിമ പണി ചെയ്യേണ്ടി വന്ന എത്രയോ തലമുറകൾ ഉണ്ട്. മനുഷ്യൻ വിശാലമായി ചിന്തിക്കാൻ തുടങ്ങിയതോടെ ഇതെല്ലാം മാറി. ഇത്തരം വിവേചനങ്ങൾ മനുഷ്യരെ പിരിച്ചു , ഒരു പ്രത്യേക വിഭാഗത്തിന് ആധിപത്യം നൽകാൻ സൃഷ്ടിച്ചതാണെന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടായി

ഇദ്ധേഹത്തെകളിയാക്കിയവര്‍ തീര്‍ച്ചയായും ഇതു കണ്ടിരിക്കണം ആരെയും വിലകുറച്ച് കാണരുത്

Image
പണ്ട് കാലങ്ങളിൽ വർണ വിവേചനം, ജാതി വിവേചനം എല്ലാം നിലനിന്നിരുന്നു. തൊലിയുടെ നിറം കറുത്തതിന് അടിമ പണി ചെയ്യേണ്ടി വന്ന എത്രയോ തലമുറകൾ ഉണ്ട്. മനുഷ്യൻ വിശാലമായി ചിന്തിക്കാൻ തുടങ്ങിയതോടെ ഇതെല്ലാം മാറി. ഇത്തരം വിവേചനങ്ങൾ മനുഷ്യരെ പിരിച്ചു , ഒരു പ്രത്യേക വിഭാഗത്തിന് ആധിപത്യം നൽകാൻ സൃഷ്ടിച്ചതാണെന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടായി

ആരായാലുംഇങ്ങനെചെയ്തുപോകും സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭർത്താവിന്റെ അവിഹിത ബന്ധം താങ്ങാനാകാതെ

Image
കുടുംബകലഹത്തെ തുടര്‍ന്ന് രണ്ട് വയസുകാരി മകളെയും എടുത്ത് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ശീതൾ തന്റെ പ്രാണൻ കൊണ്ട് ഭർത്താവിനോട് പകരം വീട്ടുകയായിരുന്നു. എന്റെ ജീവിതത്തിൽ വഴിമുടക്കിയാകാതെ എവിടെയെങ്കിലുംപോയി ചാകടീ.. ഏ​ലി​യാ​വൂർ പാ​ല​ത്തിൽ നി​ന്ന് കനത്ത മഴയിൽ കലങ്ങി മറിഞ്ഞൊഴുകിയ കരമനയാറ്റിലെ നിലയില്ലാക്കയത്തിലേക്ക് പൊന്നുമോളെ നെഞ്ചോട് ചേർത്ത് ചാടുമ്പോൾ ശീതളിന്റെ മനസിൽ ഭർത്താവിന്റെ ഈ വാക്കുകളായിരുന്നിരിക്കണം.കൊഞ്ചിച്ചും ലാളിച്ചും നെഞ്ചിന്റെ ചൂടിൽ ചേർത്തുപിടിച്ച് ഉറക്കുപാട്ട് പാടിയും കുഞ്ഞിനെ ഓമനിച്ചിരുന്ന ശീതൾ, പൊന്നുമോളെയുമെടുത്ത് ഒഴുക്കിന്റെ കാണാക്കയത്തിലേക്ക് എടുത്തുചാടുമ്പോൾ ആ വാക്കുകൾ അത്രമേൽ അവളെ പൊള്ളിച്ചിരിക്കാം. ഇടനെഞ്ചുപൊട്ടുന്ന വേദനയിൽ അവൾ തിരഞ്ഞെടുത്ത വഴിയിൽ അതുവരെ അവൾ കാത്തുവച്ച ജീവിത സ്വപ്നങ്ങളും ഒഴുകിപ്പോയി.ഭർത്താവിന്റെ പ്രണയച്ചതിയിൽ ഹൃദയം തകർന്നപ്പോൾ ഉ​ഴ​മ​ല​യ്ക്കൽ മ​ര​ങ്ങാ​ട് ക​ത്തി​ക്ക​പ്പാറ കാ​വു​മൂ​ല​ വീ​ട്ടിൽ ശീ​തൾ ര​ണ്ടുവ​യ​സുകാരി മകൾ നിയയുമൊത്ത് തിരഞ്ഞെടുത്ത വഴി അതായിരുന്നു. സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭർത്താവിന്റെ വഴിവിട്ട പ്രണയത്തിൽ കുടുംബ ജീവിതം തകർന്നതിൽ മനംനൊന്താണ

പെണ്‍കുട്ടികളെ പണംനല്‍കി സ്വന്തമാക്കി ഉപയോഗിക്കുന്ന വെക്തികള്‍ എറണാകുളത്ത്

Image
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രശ്മി ആര്‍. നായര്‍. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തെ തുടര്‍ന്ന് രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ലെന്നും രശ്മി പറഞ്ഞു.രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കുഞ്ഞുങ്ങളുടെ മേല്‍ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.ഞാന്‍ പ്രതിയായ കേസിലേക്ക് തന്നെ വരാം.

ലൈംഗിക ആവശ്യത്തിനായി കുട്ടികളെ പണംനല്‍കി സ്വന്തമാക്കുന്നു നമ്മുടെനാട്ടിലും

Image
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രശ്മി ആര്‍. നായര്‍. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തെ തുടര്‍ന്ന് രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ലെന്നും രശ്മി പറഞ്ഞു.രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കുഞ്ഞുങ്ങളുടെ മേല്‍ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.ഞാന്‍ പ്രതിയായ കേസിലേക്ക് തന്നെ വരാം.

നമ്മുടെനാട്ടിലും ലൈംഗിക ആവശ്യത്തിനായി കുട്ടികളെ പണംനല്‍കി സ്വന്തമാക്കുന്നു

Image
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രശ്മി ആര്‍. നായര്‍. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തെ തുടര്‍ന്ന് രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ലെന്നും രശ്മി പറഞ്ഞു.രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കുഞ്ഞുങ്ങളുടെ മേല്‍ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.ഞാന്‍ പ്രതിയായ കേസിലേക്ക് തന്നെ വരാം

കേരളത്തിലുമുണ്ട് കുഞ്ഞുങ്ങളെ ലക്ഷങ്ങള്‍ കൊടുത്ത് ലൈംഗിക ആവശ്യത്തിനായി വാങ്ങുന്നവര്‍

Image
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രശ്മി ആര്‍. നായര്‍. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തെ തുടര്‍ന്ന് രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ലെന്നും രശ്മി പറഞ്ഞു.രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കുഞ്ഞുങ്ങളുടെ മേല്‍ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.ഞാന്‍ പ്രതിയായ കേസിലേക്ക് തന്നെ വരാം

ഇങ്ങനെഒരുവളെ നിങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടാകില്ല എന്നാല്‍ സംഗതി സത്യമാണ്

Image
മീശ വെച്ചാല്‍ ആണാവില്ല എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഇവിടെ ഇതാ ഒരു പെണ്‍കുട്ടി താടിയും മീശയും വെച്ചിരിക്കുകയാണ്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്ന ഹര്‍നാം കൗര്‍ എന്ന ഈ പെണ്‍കുട്ടി, പക്ഷെ പുരുഷന്മാരെ പോലെ ആകുന്നതിനല്ല തടി ഇങ്ങനെ നീട്ടി വളര്‍ത്തിയിരിക്കുന്നത്.26 വയസ്സാണ് ഹര്‍നാമിന്റെ പ്രായം. അമിതരോമ വളര്‍ച്ച പെണ്‍കുട്ടികളെ വിഷമിപ്പിക്കുന്ന ഇക്കാലത്ത് അഭിമാനത്തോടെയാണ് ഹര്‍നാം തന്റെ താടി പരിപാലിക്കുന്നത്. 16ാം വയസ്സിലാണ് ഹര്‍നാം കൗറിന് പുരുഷന്മാരെ പോലെ താടിയും മീശയും മുളയ്ക്കാന്‍ തുടങ്ങിയത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇവര്‍ക്ക് അമിതരോമ വളര്‍ച്ചക്ക് കാരണം.ആദ്യകാലങ്ങളില്‍ എല്ലാവരും ചെയ്യുന്ന പോലെ ഷേവിംഗും ബ്ലീച്ചിംഗും വാക്സിംഗുമെല്ലാം പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. സിഖ് മതാചാര പ്രകാരം താടിയും മുടിയും നീക്കുന്നത് തെറ്റാണ്. അതുകൂടി പരിഗണിച്ചാണ് മുഖത്തെ രോമവളര്‍ച്ചയെ അംഗീകരിക്കാന്‍ ഹര്‍നാം തീരുമാനിച്ചത്.ഇന്ന് ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും ഭാഗമായാണ് ഹര്‍നാം. ത്വക്ക് ക്യാന്‍സര്‍ തടയാന്‍ താടിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന നടത്തുന്ന താടി സൗന്ദര്യ ചി

ഇവള്‍ ഇങ്ങനെയാകാന്‍ ഒരു കാരണമുണ്ട് മീശയും താടിയുമുള്ള പെണ്‍കുട്ടി

Image
മീശ വെച്ചാല്‍ ആണാവില്ല എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഇവിടെ ഇതാ ഒരു പെണ്‍കുട്ടി താടിയും മീശയും വെച്ചിരിക്കുകയാണ്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്ന ഹര്‍നാം കൗര്‍ എന്ന ഈ പെണ്‍കുട്ടി, പക്ഷെ പുരുഷന്മാരെ പോലെ ആകുന്നതിനല്ല തടി ഇങ്ങനെ നീട്ടി വളര്‍ത്തിയിരിക്കുന്നത്.26 വയസ്സാണ് ഹര്‍നാമിന്റെ പ്രായം. അമിതരോമ വളര്‍ച്ച പെണ്‍കുട്ടികളെ വിഷമിപ്പിക്കുന്ന ഇക്കാലത്ത് അഭിമാനത്തോടെയാണ് ഹര്‍നാം തന്റെ താടി പരിപാലിക്കുന്നത്. 16ാം വയസ്സിലാണ് ഹര്‍നാം കൗറിന് പുരുഷന്മാരെ പോലെ താടിയും മീശയും മുളയ്ക്കാന്‍ തുടങ്ങിയത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇവര്‍ക്ക് അമിതരോമ വളര്‍ച്ചക്ക് കാരണം.ആദ്യകാലങ്ങളില്‍ എല്ലാവരും ചെയ്യുന്ന പോലെ ഷേവിംഗും ബ്ലീച്ചിംഗും വാക്സിംഗുമെല്ലാം പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. സിഖ് മതാചാര പ്രകാരം താടിയും മുടിയും നീക്കുന്നത് തെറ്റാണ്. അതുകൂടി പരിഗണിച്ചാണ് മുഖത്തെ രോമവളര്‍ച്ചയെ അംഗീകരിക്കാന്‍ ഹര്‍നാം തീരുമാനിച്ചത്.ഇന്ന് ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും ഭാഗമായാണ് ഹര്‍നാം. ത്വക്ക് ക്യാന്‍സര്‍ തടയാന്‍ താടിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന നടത്തുന്ന താടി സൗന്ദര്യ ചി

മീശയും താടിയുമുള്ള പെണ്‍കുട്ടി ഇവള്‍ ഇങ്ങനെയാകാന്‍ ഒരു കാരണമുണ്ട്

Image
മീശ വെച്ചാല്‍ ആണാവില്ല എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഇവിടെ ഇതാ ഒരു പെണ്‍കുട്ടി താടിയും മീശയും വെച്ചിരിക്കുകയാണ്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്ന ഹര്‍നാം കൗര്‍ എന്ന ഈ പെണ്‍കുട്ടി, പക്ഷെ പുരുഷന്മാരെ പോലെ ആകുന്നതിനല്ല തടി ഇങ്ങനെ നീട്ടി വളര്‍ത്തിയിരിക്കുന്നത്.26 വയസ്സാണ് ഹര്‍നാമിന്റെ പ്രായം. അമിതരോമ വളര്‍ച്ച പെണ്‍കുട്ടികളെ വിഷമിപ്പിക്കുന്ന ഇക്കാലത്ത് അഭിമാനത്തോടെയാണ് ഹര്‍നാം തന്റെ താടി പരിപാലിക്കുന്നത്. 16ാം വയസ്സിലാണ് ഹര്‍നാം കൗറിന് പുരുഷന്മാരെ പോലെ താടിയും മീശയും മുളയ്ക്കാന്‍ തുടങ്ങിയത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇവര്‍ക്ക് അമിതരോമ വളര്‍ച്ചക്ക് കാരണം.ആദ്യകാലങ്ങളില്‍ എല്ലാവരും ചെയ്യുന്ന പോലെ ഷേവിംഗും ബ്ലീച്ചിംഗും വാക്സിംഗുമെല്ലാം പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. സിഖ് മതാചാര പ്രകാരം താടിയും മുടിയും നീക്കുന്നത് തെറ്റാണ്. അതുകൂടി പരിഗണിച്ചാണ് മുഖത്തെ രോമവളര്‍ച്ചയെ അംഗീകരിക്കാന്‍ ഹര്‍നാം തീരുമാനിച്ചത്.ഇന്ന് ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും ഭാഗമായാണ് ഹര്‍നാം. ത്വക്ക് ക്യാന്‍സര്‍ തടയാന്‍ താടിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന നടത്തുന്ന താടി സൗന്ദര്യ ചി

കുഞ്ഞുങ്ങളെ ലക്ഷങ്ങള്‍ കൊടുത്ത് ലൈംഗിക ആവശ്യത്തിനായി വാങ്ങുന്നവര്‍ കേരളത്തിലുമുണ്ട് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകളെക്കുറിച്ച് രശ്മി നായര്‍

Image
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രശ്മി ആര്‍. നായര്‍. ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ടെന്ന് രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തെ തുടര്‍ന്ന് രശ്മിയെയും ഭര്‍ത്താവ് രാഹുല്‍ പശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ലെന്നും രശ്മി പറഞ്ഞു.രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കുഞ്ഞുങ്ങളുടെ മേല്‍ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.ഞാന്‍ പ്രതിയായ കേസിലേക്ക് തന്നെ വരാം

സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭർത്താവിന്റെ അവിഹിത ബന്ധം താങ്ങാനാകാതെ യുവതി ചെയ്തത്

Image
കുടുംബകലഹത്തെ തുടര്‍ന്ന് രണ്ട് വയസുകാരി മകളെയും എടുത്ത് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ശീതൾ തന്റെ പ്രാണൻ കൊണ്ട് ഭർത്താവിനോട് പകരം വീട്ടുകയായിരുന്നു. എന്റെ ജീവിതത്തിൽ വഴിമുടക്കിയാകാതെ എവിടെയെങ്കിലുംപോയി ചാകടീ.. ഏ​ലി​യാ​വൂർ പാ​ല​ത്തിൽ നി​ന്ന് കനത്ത മഴയിൽ കലങ്ങി മറിഞ്ഞൊഴുകിയ കരമനയാറ്റിലെ നിലയില്ലാക്കയത്തിലേക്ക് പൊന്നുമോളെ നെഞ്ചോട് ചേർത്ത് ചാടുമ്പോൾ ശീതളിന്റെ മനസിൽ ഭർത്താവിന്റെ ഈ വാക്കുകളായിരുന്നിരിക്കണം.കൊഞ്ചിച്ചും ലാളിച്ചും നെഞ്ചിന്റെ ചൂടിൽ ചേർത്തുപിടിച്ച് ഉറക്കുപാട്ട് പാടിയും കുഞ്ഞിനെ ഓമനിച്ചിരുന്ന ശീതൾ, പൊന്നുമോളെയുമെടുത്ത് ഒഴുക്കിന്റെ കാണാക്കയത്തിലേക്ക് എടുത്തുചാടുമ്പോൾ ആ വാക്കുകൾ അത്രമേൽ അവളെ പൊള്ളിച്ചിരിക്കാം. ഇടനെഞ്ചുപൊട്ടുന്ന വേദനയിൽ അവൾ തിരഞ്ഞെടുത്ത വഴിയിൽ അതുവരെ അവൾ കാത്തുവച്ച ജീവിത സ്വപ്നങ്ങളും ഒഴുകിപ്പോയി.ഭർത്താവിന്റെ പ്രണയച്ചതിയിൽ ഹൃദയം തകർന്നപ്പോൾ ഉ​ഴ​മ​ല​യ്ക്കൽ മ​ര​ങ്ങാ​ട് ക​ത്തി​ക്ക​പ്പാറ കാ​വു​മൂ​ല​ വീ​ട്ടിൽ ശീ​തൾ ര​ണ്ടുവ​യ​സുകാരി മകൾ നിയയുമൊത്ത് തിരഞ്ഞെടുത്ത വഴി അതായിരുന്നു. സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭർത്താവിന്റെ വഴിവിട്ട പ്രണയത്തിൽ കുടുംബ ജീവിതം തകർന്നതിൽ മനംനൊന്താണ

ഒരു ആണ്‍കുട്ടി പെണ്‍കുട്ടികളുടെനടുക്കുനിന്ന് ആര്‍ത്തവത്തെ പറ്റിപറഞ്ഞപ്പോള്‍സംഭവിച്ചത്

Image
സെന്‍റ് തെരേസാസ് കോളേജിലെ സ്‌റ്റെയിന്‍ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു റേഡിയോ ജോക്കിയായ ജോസഫ് അന്നംകൂട്ടി ജോസ് നടത്തിയ പ്രസംഗം വൈറലാകുന്നു. ഒരു പുരുഷന്‍ എങ്ങനെ സ്ത്രീകളുടെ ആര്‍ത്താവത്തെ കാണുന്നു എന്നാണു ജോസ്ഫ് അന്നംകുട്ടി ജോസ് പറയുന്നത്. ആര്‍ത്തവത്തെക്കുറിച്ചു മറച്ചുവയക്കാനല്ല തുറന്നു സംസാരിക്കാനാണു തയാറാകേണ്ടത് എന്നു ജോസഫ് പറയുന്നു. ജോസഫ് അന്നംകുട്ടി ജോസിന്റെ ആ വൈറല്‍ വീഡിയോ ഇങ്ങനെ

പടം കാണാന്‍ വന്നവരെ ഞെട്ടിച്ച പെണ്‍കുട്ടികളെകണ്ടോ

Image
തീയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി കേരളം ഇത്രയ്ക്ക് അക്ഷമരായി ഇതുവരെ കാത്തിരുന്നിട്ടുണ്ടാവില്ല, നായകന്റെ ഒരവതാരവും പ്രേക്ഷകരെ ഇത്രകണ്ട് ചിരിപ്പിച്ചിട്ടുണ്ടാകില്ല. പരാജയം ഏറ്റുവാങ്ങിയ (തിയറ്ററിൽ) ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിൽ നിന്നാണ്  ആട് 2  ന്റെ ഉയിർത്തെഴുന്നേൽപ്പ്. സമൂഹമാധ്യമങ്ങളിലൂടെ ഒരു സൂപ്പർ ഹിറ്റ് ജീവിയായി മാറിയ ആട് വീണ്ടും തീയറ്ററിലെത്തുമ്പോൾ കയ്യടിയോടെയും ആവേശത്തോടെയുമാണ്   

സ്ത്രികള്‍ക്ക് കന്യകാത്വം അവിഷമാണോ എന്ന ചോദ്യത്തിനു ജസലയുടെ മറുപടി

Image
ജസ്‌ല പറഞ്ഞ ഒട്ടുമിക്ക എല്ലാ വിഷയങ്ങളോടും ഞാൻ യോജിക്കുന്നു എന്നാൽ ഈ കാര്യങ്ങൾ കേൾക്കേണ്ടത് മാറ്റത്തെയും സമൂഹത്തെയും പേടിക്കുന്ന ആൾക്കാർ അല്ല.സമൂഹം പറയുന്നത് മാത്രം ശെരി എന്ന ചിന്തയിൽ നിന്നും മാറി സ്വതന്ത്ര ചിന്താഗതികളിലൂടെ തീരുമാനം എടുക്കുന്ന ഒരു പുതു തലമുറയ്ക്കായി ഈ വീഡിയോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. എൻെറ ഇന്റർവ്യൂ ആദ്യത്തെ 2 മിനിറ്റിൽ തന്നെ തീർന്നെങ്കിലും ജസ്‌ലയ്ക്കു നമ്മുടെ സമൂഹത്തോട് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

മലയാളി പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത് കോഴിക്കോട്ടുകാരി പറഞ്ഞു പാര്‍വതി ഇതൊക്കെ കേട്ട് പഠിക്കു

Image
കിടു പെങ്ങളെ…. വളരെ അർത്ഥ വർത്തയാ സംസാരരീതി, പെണുങ്ങൾ എന്നാൽ ഇങ്ങനെ ആയിരിക്കണം ആണുങ്ങളെ അപമാനിച്ചില്ല സംസാരിക്കേണ്ട രീതിൽ പറഞ്ഞു മനസിൽ ആക്കി – പലതരത്തിലുള്ള ആക്രമണങ്ങൾ കണ്ടിട്ടുണ്ട് – എന്നാൽ ആണും പെണ്ണും തമ്മിൽ

മലപ്പുറം റെയില്‍വേ സ്റെഷനില്‍ സംഭവിച്ചത് യുവാവിന്റെ ആത്മഹത്യാ ശ്രമം

Image
ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ്  ആത്മഹത്യ  എന്ന് പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം, തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.

ഇതൊന്നും അറിയുന്നില്ലേ സ്ത്രികളെ മോശമായ് ചിത്രികരിക്കുന്നു എന്ന് പറഞ്ഞു നടക്കുന്നവര്‍കാണുന്നില്ല

Image
ഈ പുതിയ മലയാളം പരുപടിയിലെ ചില ടാസ്ക്കുകള്‍ അതിര് കടക്കുന്നോ എന്നൊരു സംശയം.. അന്യ ഭാഷയില്‍ ഇതൊക്കെ കാണിക്കുമ്പോ അവര്‍ ഉള്‍ക്കൊള്ളുന്ന പോലെ മലയാളികള്‍ ഉള്‍ക്കൊള്ളില്ല .. ഇതിലെ മെംബേര്‍സ് തന്നെ പരസ്പരം മോശം അര്‍ഥം വെച്ച് സംസാരിച്ചാല്‍ കാണികള്‍ എങ്ങനെ ആകും ചിന്തിക്കേണ്ടത് ?? അത്യാവശ്യം ഒരു സ്റ്റാന്‍ഡേര്‍ഡ് കീപ്‌ ചെയ്‌താല്‍ നന്നായിരിക്കും പണ്ട് രഞ്ജിനി ഹരിദാസിനെ ഡ്രസിങ് സ്റ്റൈലിനും മംഗ്ലീഷ് സംസാരവും നും ആയിരകണക്കിന് ആളുകളുടെ മുൻപിൽ വെച്ച് പരസ്യമായി അപമാനിച്ച ജഗതി ചേട്ടന്റെ മോൾ ശ്രീ ലക്ഷ്മി ആണ് ഈ പ്രോഗ്രാമിന്റെ മലയാളി മങ്ക പോലെ ഉള്ള അവതാരിക എന്ന് കാണുമ്പോൾ ഒരു റിലാക്സെഷന്‍ ഉണ്ട്

വധുവിനെ ആദ്യമായ് കാണാന്‍വന്നപ്പോള്‍ സംഭവിച്ചത് കണ്ടോ കാലംപോയപോക്കെ

Image
പെണ്ണുകാണാൻ വന്ന ചെക്കന് പാലും വെള്ളത്തിൽ പണി കിട്ടുന്നത് കണ്ടിട്ടുണ്ടോ..ഭീകരയാണവൾ . കൊടും ഭീകര ആധൂനിക കാലഘട്ടത്തിൽ സ്ത്രീ സമൂഹത്തിന്റെ മുറവിളി ഉയർത്തികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പരമ്പരാഗതമായി നിലനിന്ന് പോന്നിരുന്ന ഒരു ചടങ്ങാണല്ലോ പെണ്ണുകാണൽ ചടങ് ഈ പെണ്ണുകാണൽ ചടങ് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശമാണെന്ന് മുറവിളികൂട്ടുന്ന തലമുറയിൽ പണം കൊണ്ട് പദവി കൊണ്ടും എല്ലാം നേടാം എന്ന അഹങ്കാരത്തോടെ പുരുഷനേക്കാൾ ഒരു പിടി മുന്നിലാണെന്ന് സ്വയം വാദിക്കുന്ന തലമുറയിൽ    പെണ്ണുകാണൽ ചടങ്ങ്

ഭീകര ആക്രമത്തില്‍ കൈകള്‍ നഷ്ടമായ യുവതിയുടെ ഇപ്പോളത്തെ അവസ്ഥ കണ്ടോ

Image
വിധിയെ തോൽപ്പിക്കാം, പക്ഷെ മരണമല്ലാത്തതെയൊന്നും നമ്മെ പരാജയപ്പെടുത്താൻ അനുവദിക്കാതെ ഇരുന്നാൽ’…ഇതു പറയുമ്പോൾ മാളവിക അയ്യർ എന്ന പിഎച്ച്ഡി ജേതാവിന്റെ ഉൾക്കരുത്ത് ഒരു പക്ഷെ നമുക്ക് പൂർണമായും മനസ്സിലാകണമെന്നില്ല. പക്ഷെ ഒരിക്കൽ ഡോ. മാളവിക അയ്യർ തളർന്നു വീണതാണ് ജീവിതത്തിനു മുന്നിൽ.13 ാം വയസ്സിൽ ബോംബ് ആണെന്നറിയാതെ എന്തോ ഒന്ന് തന്റെ ജീൻസിന്റെ പോക്കറ്റിനുള്ളിലിടുമ്പോൾ കൈകൾ രണ്ടും കവർന്നെടുത്ത, ശരീരത്തെ ചലനമറ്റതാക്കി മാറ്റുന്ന ബോംബാണതെന്ന് അറിയുന്നത് ഏതോ ആശുപത്രിയുടെ അതി തീവ്ര പരിചരണ വിഭാഗത്തിൽ ബോധം തെളിയുമ്പോഴായിരുന്നു.ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി അവിടെ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ മാളവിക പറന്നുയർന്നു. തന്റെ സ്വപ്നങ്ങളിലേക്ക്. കുറവുകളിലും തന്നെ പ്രാണനോളം സ്നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ പ്രതീക്ഷയിലേക്ക്. 2002 ൽ പ്രോജക്ട് വർക്കിന്റെ ഭാഗമായി എന്തോ അന്വേഷിച്ച് പരതുകയായിരുന്ന മാളവികയ്ക്ക് പൊതിഞ്ഞ് വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഗ്രനേഡ് തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല.അതും എടുത്തു നടക്കുമ്പോഴാണ് ആ അപകടം. പക്ഷെ കയ്യിൽ റബ്ബർ ബാൻഡ് കെട്ടി വച്ച് അതിലെ പേനയിൽ പരീക്ഷകളെഴുതാൻ പഠിച്ച് നേടിയത് പത്ത

വിദ്യര്‍ത്ഥികളില്‍ ഡാന്‍സ് നിരോധിച്ചത് ഇതുകൊണ്ടാകും ടീച്ചര്‍ ഇല്ലാത്തപ്പോള്‍ ക്ലാസ്സ്‌ റൂമിന്‍റെ അവസ്ഥ

Image
സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് അവതരണത്തിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍മാരുടെയും ജില്ലാ വിദ്യാഭ്യാസ ഒാഫിസര്‍മാരുടെയും യോഗത്തിലാണു സംസ്ഥാനത്തെ എല്ലാ സ്കൂളിലും പത്താം ക്ളാസ് വരെയുള്ള കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

വിവാഹമോചനത്തിന് ശേഷം കണ്ടുമുട്ടിയപ്പോള്‍ ഭര്‍ത്താവ് മമുന്‍ ഭാര്യയുടെ സൌന്ദര്യം കണ്ടു അമ്പരന്നു

Image
കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിനിടയിൽ ആണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടി മെതിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആ മുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത്…..“പടച്ചോനേ… ഇവൾക്കിത് ഇത്രേം മൊഞ്ചുണ്ടായിരുന്നോ ” ഓളെ കണ്ട ഉടനേ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോയി… അല്ലേലും ഈ പിങ്ക് കളറും വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷനാണ്…. ഇനിയിപ്പോ സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്ര ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം… വേറൊന്നുമല്ല… ഓൾക്ക് പണ്ട് കോലൻ മുടി ആയിരുന്നു…. ഓളുടെ വളഞ്ഞ മൂക്കും തുടുത്ത ചുണ്ടുകളും ഒക്കെ ഏറുകണ്ണിട്ട് നോക്കുന്നതിനിടയിലാണ് പണ്ടാരം പെട്ടെന്ന് തിരിഞ്ഞു നോക്കിയത്….ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്….ആകെ ചമ്മിപ്പോയെങ്കിലും അത് കാര്യമാക്കാതെ കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് കാര്യമായി തോണ്ടുന്നതുപോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ ചെന്ന് ഇരുന്നു…ഇരുന്ന ഉടനേ തന്നെ കുണ്ടിക്ക് ഐസ് വച്ചതുപോലെ പെട്ടെന്നൊരു തണുപ്പ് അരിച്ചു ക

സദാചാരഗുണ്ടകളെ നമുക്കാവിഷമുണ്ടോ ബീച്ചില്‍ വന്ന പെണ്‍കുട്ടിക്കും ചെറുപ്പക്കാരനും സംഭവിച്ചത് കണ്ടോ

Image
എന്താണ് സദാചാരം ? ഞാന്‍ എന്‍റെ മനസ്സിനോട് ഉറക്കം എഴുന്നേറ്റ പാടെ ചോദിച്ചു . വളരെ പക്വമായി ,ശാന്തത കൈവിടാതെ തന്നെ എന്‍റെ മനസ്സ് എന്നെ നോക്കി കൊണ്ട് പറഞ്ഞു . "സദാചാരം എന്ന് പറഞ്ഞാല്‍ പച്ച മലയാളത്തില്‍ "ധാര്‍മികമായി ജീവിതം നയിക്കേണ്ടവന്‍ പാലിക്കേണ്ട ആചാരം" എന്നാണു അര്‍ത്ഥം. അപ്പോള്‍ പിന്നെ സദാചാരി ആരാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ   ഇതുപോലുള്ള സദാചാരഗുണ്ടകളെ നമ്മുടെ നാടിന് ആവശ്യമുണ്ടോ പ്രീതികരിക്കുക.. SHARE ചെയ്യുക

എറണാകുളത്തെ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഗത്തില്‍ എത്തികുന്ന സ്ത്രിയുടെ ദ്രിശ്യങ്ങള്‍

Image
ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ തലപ്പത്ത് പെണ്‍കുട്ടികള്‍ക്ക് കെണിയൊരുക്കുന്നത് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പേഴ്‌സണാലിറ്റി ട്രെയ്‌നറായ യുവതി.കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിക്കുന്നത് ഇതരസംസ്ഥാനങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കെന്ന് വെളിപ്പെടുത്തല്‍ എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയുക കാരണം നമ്മുടെ വീട്ടിലും പെണ്‍കുട്ടികള്‍ ഉള്ളതാണ് ഇവളെ പോലുള്ള നീച്ച മനസ്സുള്ളവരെ നമ്മള്‍ തിരിച്ചറിയാന്‍ വൈകരുത് അങ്ങനെ വൈകിയാല്‍ നമുക്ക് പലതും നഷ്ടമാവും അതിനു ചിലപ്പോ നമ്മുടെ ജീവന്‍റെ വില ആയിരിക്കും ഇത് പോലുള്ളവരെ നിയമത്തിന്‍റെ മുന്നി

ഉത്ഘാടനതിനെത്തിയ മോഹൻലാലിനെ പരസ്യമായ് അപമാനിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത്

Image
Sangeetha Lakshmana യുടെ ഫേസ്ബുക് സ്റ്റാറ്റസ് ആണ് ഇത് – “ഒടിയൻ” എന്നൊരു സിനിമ വരുന്നുണ്ട് പോലും. എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കിൽ മോഹൻലാൽ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകൾ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 3-4 ദിവസമായി toilet പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doesn’t look better. More accurately, he looks his worst. മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്.Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാൻ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം. മോഹൻലാൽ 18 കിലോ അല്ല മുഴുവൻ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും “ഒടിയൻ” എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതിൽ ഒരാളെങ്കിലും എന്നോട് don’t miss it എന്നു പറയാതെ ഞാൻ ആ സിനിമ കാണില്

ആംബുലൻസിന് ഇത്ര സ്പീഡിൽ എന്തിനു പോവണം പുതിയ ആശയവുമായ് യുവാവ്‌

Image
കുറച്ച് നാളുകളായി കേരളത്തിലെ സ്ഥിരം പരിചയ സംഭവമാണ് ആംബുലന്‍സ് പാഞ്ഞെത്തി കേരളത്തിന്‍റെ ഇങ്ങേ അറ്റത്ത്‌ നിന്ന് അങ്ങേ അറ്റത്ത് കൊണ്ട് പോയി ജീവന്‍ രക്ഷിക്കുന്ന കാഴ്ച. അത് തീര്‍ച്ചയായും അഭിനന്ദകരമായ കാര്യം തന്നെയാണ്. പക്ഷെ ഈ അവസ്ഥയ്ക്ക് ഒരു അറുതി വേണ്ടേ ജീവനുകള്‍ പണയം വച്ച് കൊണ്ടുള്ള ഈ കഷ്ടപ്പാട് മാറണ്ടേ. അതിനായി ഒരു യുവാവ് നല്ലൊരു മാര്‍ഗ്ഗവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വീഡിയോ കാണൂ, അതിന്‍ ശേഷം പോസ്റ്റ്‌ ഷെയര്‍ ചെയ്യുക.

ഈ ശീലം പൂര്‍ണമായും ഉപേക്ഷിക്കുന്നതാണ്നല്ലത് ഇങ്ങനെയാണോ നിങ്ങള്‍ എങ്കില്‍

Image
ചൂട് സഹിക്കാൻ പറ്റണില്ല..ഫാനിടാതെ ഒരു നേരം കഴിച്ചു കൂട്ടാൻ വയ്യ..കറന്റ് പോവരുതേ എന്നാണ് പകലത്തെ പ്രാർത്ഥന……ഈ വാക്കുകൾ നാം ഒരിക്കലെങ്കിലും പറഞ്ഞിട്ടില്ലേ ? രാത്രിയിൽ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍ രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ ? ഒരു കാരണവശാലും ഫാനിന്റെ അടിമകളാകരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ തെളിവുസഹിതം മുന്നറിയിപ്പു നല്‍കുന്നത്.ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് അധികവും. മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനറോ വേണം. മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. ചൂടുകാലത്ത് വിയര്‍പ്പു കൂടും. വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്. കൊറിയയിലെ ഗ്രാമീണരുടെയിടയില്‍ ഒരു അന്ധവിശ്വാസമുണ്ട്. ഒരു രാത്രി മുഴുവന്‍ സീലിംഗ് ഫാനിട്ട് അതിനടിയില്‍ കിടന്നുറങ്ങിയാല്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുമെന്ന്. അന്ധവിശ്വാസം മറയാക്കി കൊറിയയില്‍ വ

എറണാകുളത്തുനിന്നും ഭീകരജീവിയെ കണ്ടെത്തി എന്ന വാര്‍ത്തക്ക് പിന്നിലെ രഹസ്യം

Image
കൊച്ചി ഹാർബറിൽ നിന്നും പിടികൂടിയ മത്സ്യ കന്യകൻ ! വാർത്തക്ക് പിന്നിലെ സത്യാവസ്ത കൊച്ചി കായലിൽ നിന്നും മൽസ്യ കന്യകനെ കിട്ടി എന്നും . അതുകാണാൻ ആളുകൾ എത്തികൊണ്ടരിക്കുകയാണെന്നും ഉള്ള വാർതകൾ വാട്‌സ്ആപ്പ് ഗ്രുപ്പുകളിൽ തകർത്ത് ഓടുകയാണ് .എന്നാൽ സംഭവത്തെ പാടെ പൊളിച്ചെഴുതി പുതിയ ഒരു ചിത്രം എതിയിരിക്കുകയാണ് !മൽസ്യ കന്യകൻ എന്ന പേരിൽ പ്രചരിക്കുന്ന രൂപം ഒരു മനുഷ്യന്റെ കരവിരുതിൽ തീർത്ത കര കൗശല വസ്തു മാത്രം ആയിരുന്നുഏതോ വിരുതൻ വീണ്ടും അനേകം ആളുകളെ പറ്റിചിരിക്കുന്നു

പ്രണയത്തിനു മതമില്ല !! അവതാരിക വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു വിവാഹം കഴിച്ചു

Image
വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് സണ്‍ മ്യൂസിക്കിലെ പ്രമുഖ അവതാരക മണിമേഘല വിവാഹിതയായി. വിവാഹക്കാര്യം തന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ചു. മണിമേഘലയുടെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരമാണ് : ‘ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസ്സിലാക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, പെട്ടന്നുള്ള തീരുമാനമായിരുന്നു.’ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. പെട്ടന്നുള്ള തീരുമാനമായിരുന്നു. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസ്സിലാക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു’- എന്ന് പറഞ്ഞുകൊണ്ടാണ് മണിമേഘല വിവാഹ ഫോട്ടോ ട്വിറ്ററിലിട്ടത്

ഒരു റിലാക്സേഷനുവേണ്ടി കളിയാക്കുന്നവര്‍ അറിഞ്ഞിരിക്കണം കണ്ണന്താനത്തിന്‍റെ ഭാര്യ ആരായിരുന്നു എന്ന്

Image
'രക്തത്തില്‍ കുളിച്ചു കിടന്ന ഷീലയെ മരിച്ചെന്നു കരുതിയാണവര്‍ ഉപേക്ഷിച്ചത്, കളിയാക്കുന്ന പിള്ളേര്‍ക്കറിയമോ സമൂഹത്തിനു വേണ്ടി അവര്‍ അനുഭവിച്ച ത്യാഗങ്ങള്‍' ; കണ്ണന് താനം ചോദിക്കുന്നു സമൂഹത്തിനു വേണ്ടി ചെറിയൊരു ത്യാഗമെങ്കിലും ചെയ്ത എത്രപേരുണ്ട് ഈ കളിയാക്കുന്നവര്‍ക്ക് ഇടയില്‍? കോമഡി ഷോയിലും വിഡിയോയിലും ഒക്കെ കൂളിംഗ് ഗ്ലാസും വച്ച് ‘എന്റമ്മേ…റിലാക്‌സേഷനുണ്ട്’ എന്നൊക്കെ പറയുന്ന പിള്ളേര്‍ക്ക് അറിയാമോ സമൂഹത്തിനു വേണ്ടി ഒരുപാട് ത്യാഗം സഹിച്ച ഒരാളെയാണ് കളിയാക്കുന്നതെന്ന്? കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചോദ്യമാണ്. തന്റെ ഭാര്യ ഷീല കണ്ണന്താനത്തിനെതിരേ നടക്കുന്ന ട്രോളുകളോടുള്ള പ്രതികരണമായിരുന്നു കേന്ദ്രമന്ത്രിയില്‍ നിന്നും വന്ന ഈ ചോദ്യം. വനിതയിലെ അഭിമുഖത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞാണ് കണ്ണാന്താനം ട്രോളന്മാരോട് ഈ ചോദ്യം ഉന്നയിക്കുന്നത്. ഈസ്റ്റ് ഡല്‍ഹിയില്‍ ആയിരുന്നു അന്ന് ഞങ്ങളുടെ പ്രവര്‍ത്തനം. അവിടുത്തെ എംഎല്‍എ അനധികൃതമായി പണിതിരുന്ന മൂന്നു വീടുകള്‍ ഞാന്‍ കമ്മിഷണര്‍ ആയിരിക്കുമ്പോള്‍ ന

യുവാവിനെ പെണ്‍കുട്ടി നേരിട്ടത് കണ്ടോ രാത്രിതനിച്ചു യാത്ര ചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ വന്നവന്‍

Image
രാത്രിയില്‍ തനിച്ചു യാത്ര ചെയ്ത പെണ്‍കുട്ടിയെ രണ്ടു ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് വരികയും ആളൊഴിഞ്ഞ സ്ഥലത്ത് വന്നപ്പോള്‍ അവളെ കയറിപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാല്‍ പെണ്‍കുട്ടി ഒരു മുന്‍കരുതല്‍ എടുത്തിരുന്നു. അവള്‍ കൈകളില്‍ ഒരു സ്പ്രേ കരുതിയിരുന്നു . അപരിചിതര്‍ ആക്രമിച്ചപ്പോള്‍ . അവള്‍ ആ  സ്പ്രേ  അവരുടെ കണ്ണിലേക്കു അടിക്കുകയും ആ സമയത്ത് രക്ഷപെടുകയും ചെയ്തു .  സ്ത്രികള്‍ മുന്‍കരുതല്‍ എടുക്കുക ഈ ഒരു വീഡിയോ എല്ലാവരും ഷെയര്‍ ചെയ്യുക

സ്വന്തം സൌന്ദര്യം മുതലെടുത്ത്‌ മോഷണം നടത്തുന്ന യുവതി നാട്ടുകാര്‍ പിടികൂടി

Image
കാണാന്‍ അതി സുന്ദരി പക്ഷെ ബസില്‍ പോക്കറ്റടിക്കുമ്പോള്‍ പിടിക്കപ്പെട്ടു അല്ല പെങ്ങളെ നല്ല ആരോഗ്യം ഉണ്ടല്ലോ എത്രയോ തൊഴിലുറപ്പ് പദ്ധതികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍ അതിനൊന്നും പോവാതെ ഈ പോക്കറ്റടിചു പണക്കാരി ആവാന്‍ നോക്കുന്നത് എന്തിനാണ് വല്ല കാര്യമുണ്ടോ ഇത് നിങ്ങളുടെ തമിഴ് നാട് അല്ല ഇത് കേരളം ആണ് ഇവിടെ നിങ്ങളുടെ ഒരു കളിയും നടക്കില്ല മോളെ പോലീസ് പിടിച്ചപ്പോള്‍ ഇങ്ങനെ പട്ടി മോങ്ങുന്നത് പോലെ മോങ്ങിയിട്ട് ഒരു കാര്യയവുമില്ല കേട്ടല്ലോ നാണമില്ലാത്ത ഓരോ ഉഡായിപ്പുകള്‍

അര്‍ഹിച്ച ശിക്ഷ അവനു കിട്ടി മലയാളികള്‍ കാത്തിരുന്ന ദിവസം ഇന്നാണ് . എന്താണ് നിങ്ങളുടെ അഭിപ്രായം

Image
കേരള ജനതയുടെ മനസ്സസാക്ഷിയെ കുലുക്കിയ ജിഷ വധക്കേസിന്റെ വിധി പ്രഖ്യാപിച്ചു .പ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരൻ ആണെന്ന് കോടതി വിധി .2016 ഏപ്രിൽ 28 നാണു നാടിനെ നടുക്കിയ സംഭവം നടന്നത് .മൃഗീയയമായി ബലാത്സംഗം ചെയ്തു ജിഷയെ കൊലപ്പെടുത്തി .ദളിത് പീഡനം,കൊലപാതകം എന്നിങ്ങനെ പതിനേഴു വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയത് .നവംബർ 21 നു ആരംഭിച്ച അന്തിമ വാദത്തിനൊടുവിൽ ഇന്നാണ് കേസിലെ അന്തിമ വിധി എറണാകുളം സെഷൻസ് കോടതി പ്രഖ്യാപിച്ചത് .

കാത്തിരിപ്പിനൊടുവില്‍ വിധി വന്നു കോടതിയില്‍ നിന്നുള്ള തല്‍സമയ ദ്രിശ്യങ്ങള്‍

Image
കേരള ജനതയുടെ മനസ്സസാക്ഷിയെ കുലുക്കിയ ജിഷ വധക്കേസിന്റെ വിധി പ്രഖ്യാപിച്ചു .പ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരൻ ആണെന്ന് കോടതി വിധി .2016 ഏപ്രിൽ 28 നാണു നാടിനെ നടുക്കിയ സംഭവം നടന്നത് .മൃഗീയയമായി ബലാത്സംഗം ചെയ്തു ജിഷയെ കൊലപ്പെടുത്തി .ദളിത് പീഡനം,കൊലപാതകം എന്നിങ്ങനെ പതിനേഴു വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയത് .നവംബർ 21 നു ആരംഭിച്ച അന്തിമ വാദത്തിനൊടുവിൽ ഇന്നാണ് കേസിലെ അന്തിമ വിധി എറണാകുളം സെഷൻസ് കോടതി പ്രഖ്യാപിച്ചത് .